
കണ്ണൂരിൽ നേഴ്സിന് സംഭവിച്ചത് കണ്ടോ…. സംഭവം നാട്ടുകാർ നോക്കിനിൽക്കെ… നടുങ്ങി നാട്
കണ്ണൂരിൽ അശ്രദ്ധ മൂലം നഷ്ട്ടമായതു ഒരു നഴ്സിന്റെ ജീവൻ. കുറ്റിക്കോലിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് മറിഞ്ഞ് മ രിച്ചത് ശ്രീകണ്ഠാപുരം സ്വദേശിനിയായ ജോബിയാ ജോസഫാണ് മരിച്ചത്. കണ്ണൂർ ആസ്റ്റർ മിംസിലെ നഴ്സിങ് സ്റ്റാഫാണ് ജോബിയാ.
നിയന്ത്രണം വിട്ട ബസ് മറിഞ്ഞപ്പോൾ അതിനടിയിലായി പോയ ജോബിയ തൽക്ഷണം മ രിച്ചുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെ കണ്ണൂരിൽ നിന്നും പയ്യന്നൂരിലേക്ക് പോകുകയായിരുന്ന പിലാക്കുന്നുമ്മൽ എന്ന സ്വകാര്യ ബസാണ് ദേശീയപാതയിൽ കുറ്റിക്കോൽ നെല്ലിയോട്ട് ഭഗവതി ക്ഷേത്രത്തിന് സമീപം മറിഞ്ഞത്.
അപകടത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ നാട്ടുകാരും പൊലീസും ചേർന്ന് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജാശുപത്രിയിലേക്ക് മാറ്റി. അപകടം സമയം നല്ലമഴ ഉണ്ടായിരുന്നു എന്നാണാണ് പ്രദേശവാസികൾ പറയുന്നത്.
നടി മീനയുടെ ഭർത്താവ് വിദ്യാസാഗറിന്റെ വിയോഗത്തിന്റെ യഥാർഥകാരണം
ബസിന്റെ അമിത വേഗതയും അപകട കാരണമായി. റോഡരികിലെ ചെളിക്കെട്ടിലേക്ക് കയറിയ ബസ് വെട്ടിച്ച് വീണ്ടുമെടുത്തപ്പോൾ മറിയുകയായിരുന്നുവെന്നാണ് സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമാവുന്നത്.
ഇന്നലെ ഉച്ചക്ക് ശേഷം 3 മണിയോടെയാണ് അപകടം നടന്നത്. സമീപത്തെ കെട്ടിടത്തിൽ സ്ഥാപിച്ച സി. സി. ടി. വി ക്യാമറയിൽ നിന്നാണ് അപകടത്തിന്റെ ദൃശ്യങ്ങൾ ലഭിച്ചത്.
വിദ്യാ സാഗറിന്റെ മൃതദേഹം വീട്ടിലെത്തിച്ചു.. മകളെ ചേർത്തുപിടിച്ച് പൊട്ടിക്കരഞ്ഞ് മീന
ബുധനാഴ്ച ഉച്ചയ്ക്ക് 2.45നാണ് സംഭവം. പയ്യന്നൂരിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. അ ഗ്നിശമന സേ നയുടെയും നാട്ടുകാരുടെയും സഹായത്തോടെയാണ് ബസിലുണ്ടായിരുന്നവരെ പുറത്തെടുത്തത്.
പോസ്റ്റുമോ ർട്ടം റിപ്പോർട്ടിൽ പുറത്തുവന്നത് മറ്റൊരു നടുക്കുന്ന സത്യവും, അലമുറയിട്ട് ബന്ധുക്കൾ