പോസ്റ്റുമോ ർട്ടം റിപ്പോർട്ടിൽ പുറത്തുവന്നത് മറ്റൊരു നടുക്കുന്ന സത്യവും, അലമുറയിട്ട് ബന്ധുക്കൾ
കേരളത്തെ ഏറെ ഞെ ട്ടിപ്പിച്ചതും ചിന്തിപ്പിച്ചതുമാണ് പാലക്കാട്ടെ ഇന്നലത്തെ കൊ ലപാതകം. പാലക്കാട് മണ്ണാർക്കാട് പല്ലുതേയ്ക്കാതെ മകനെ ഉമ്മ വച്ചത് ചോദ്യംചെയ്തതിനാണ് ഭാര്യയെ ഭർത്താവ് വെ ട്ടി കൊന്നത്. സംഭവത്തിൽ അവിനാശിന്റെ അറസ്റ്റ് പൊ ലീസ് രേഖപ്പെടുത്തി. കൊ ല്ലപ്പെട്ട ദീപികയുടെ കഴുത്തിലും തലയിലും കയ്യിലുമായി മുപ്പതോളം വെ ട്ടേറ്റതായി പൊ ലീസ് അറിയിച്ചു.
നടി മീനയുടെ ഭർത്താവ് വിദ്യാസാഗറിന്റെ വിയോഗത്തിന്റെ യഥാർഥകാരണം
പാലക്കാട് കാരാകുറിശ്ശി കുണ്ടുകണ്ടത്ത് ചൊവ്വാഴ്ചരാവിലെ എട്ടുമണിയോടെയാണ് സംഭവം. കോയമ്പത്തൂർ സ്വദേശിനി ദീപിക എന്ന ഇരുപത്തി എട്ടുകാരിയാണ് കൊvല്ലപ്പെട്ടത്. ബെംഗളൂരുവിൽ വ്യോമസേനയിലെ സാങ്കേതിക വിഭാഗം ജീവനക്കാരനായ കാരാകുറിശ്ശി കുണ്ടുകണ്ടം വീട്ടിൽക്കാട്ടിൽ വീട്ടിൽ അവിനാഷ് മുപ്പതുകാരനാണ് പിടിയിലായത്.
പല്ലുതേക്കാതെ മകനെ ഉമ്മവെച്ചത് ഭാര്യ ചോദ്യം ചെയ്തതിലെ പ്രകോ പനമാണ് കൊ ലപാതകത്തിന് കാരണമായതെന്ന് പോ ലീസ് പറയുന്നു. വീട് മുഴുവൻ അടച്ചിട്ടാണ് വാ ക്കത്തികൊണ്ട് അവിനാശ് ദീപികയെ വെ ട്ടിയത്.
വിദ്യാ സാഗറിന്റെ മൃതദേഹം വീട്ടിലെത്തിച്ചു.. മകളെ ചേർത്തുപിടിച്ച് പൊട്ടിക്കരഞ്ഞ് മീന
നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികളായ ബന്ധുക്കൾ പൂട്ട് പൊളിച്ചും ഓട് മാറ്റിയുമാണ് അകത്ത് കയറിയത്. അവിനാശ് ര ക്ഷപ്പെടാൻ തുനിഞ്ഞപ്പോൾ, തടഞ്ഞുവച്ച് പൊ ലീസിന് കൈമാറുകയായിരുന്നു. അവിനാശിനെ ചോദ്യം ചെയ്തപ്പോൾ കൊ ലപാതകത്തിലേക്ക് നയിച്ച കൂടുതൽ കാര്യങ്ങൾ പുറത്തു വന്നു.
എം.എസ്.സി. കംപ്യൂട്ടർ സയൻസ് ബിരുദധാരിയാണ് ദീപിക. മകനെ ദീപികയുടെ മാതാപിതാക്കളായ രവിചന്ദ്രന്റെയും വാസന്തിയുടേയും സം രക്ഷണത്തിൽ വിട്ടു. ബെംഗളൂരുവിൽ ജോലിയുള്ള അവിനാശ് കുടുംബ സമേതം അവിടെ സ്ഥിരതാമസം ആയിരുന്നു. രണ്ട് മാസം മുമ്പാണ് പള്ളിക്കുറിപ്പിലെ തറവാട്ടു വീട്ടിലെത്തിയത്.
പാലക്കാടിനെ നടുക്കിയ സംഭവം, മകനെ എടുത്ത് ഉമ്മവച്ചു; ഭാര്യയെ ഭർത്താവ് ചെയ്തത് കണ്ടോ? നടുങ്ങി നാട്
ദീപികയും അവിനാഷും മകൻ ഐവിനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അവിനാഷ് പ ല്ലുതേക്കാതെ ഒന്നരവയസ്സുള്ള മകൻ ഐവിനെ ഉമ്മവെക്കാൻ ശ്രമിക്കയും ദീപിക തടയുകയും ചെയ്തെന്ന് പോ ലീസ് പറയുന്നു.
തുടർന്നുണ്ടായ വ ഴക്കിനിടയിൽ ദേ ഷ്യം സഹിക്കാനാവാതെ അവിനാഷ് മടവാളുപയോഗിച്ച് കഴുത്തിലും കൈയിലും കാലിലും വെ ട്ടുകയായിരുന്നെന്നും പറയുന്നു.
നിരവധി സിനിമകളിലെ നിറ സാന്നിദ്ധ്യം – അനുശോചനം അറിയിച്ച് താരങ്ങളും പ്രേക്ഷകരും
ദീപികയുടെ ശബ്ദംകേട്ട് പരിസരവാസികളും അടുത്തുതാമസിക്കുന്ന ബന്ധുക്കളും എത്തിയപ്പോഴാണ് ദീപികയ്ക്ക് വെട്ടേറ്റ വിവരമറിയുന്നത്. മകൻ ഐവിൻ അമ്മയ്ക്കുസമീപം ഇരിക്കയായിരുന്നു. തുടർന്ന്, പോ ലീസിൽ വിവരമറിയിക്കയും ദീപികയെ പെരിന്തൽമണ്ണയിലെ സ്വാകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കയും ചെയ്തു. ദീപിക ആശുപത്രിയിൽ മ രിച്ചു.
മൂന്നുവർഷം മുമ്പാണ് ദീപികയുടെയും അവിനാഷിന്റെയും വിവാഹം കഴിഞ്ഞത്. ബെംഗളൂരുവിൽ താമസമാക്കിയ ഇരുവരും രണ്ടുമാസമായി കുണ്ടുകണ്ടത്ത് തറവാട്ട് വീട്ടിലാണ് താമസിക്കുന്നത്. ജോലിയിൽനിന്ന് അവധിയെടുത്താണ് അവിനാഷ് നാട്ടിലേക്ക് മടങ്ങിയതെന്ന് ബന്ധുക്കൾ പറഞ്ഞു. അവിനാഷ് പെട്ടെന്ന് ദേ ഷ്യംവരുന്ന പ്ര കൃതക്കാരനാണെന്നും ഇതാവാം കൊ ലപാതകത്തിൽ ക ലാശിച്ചതിന് കാരണമെന്നും പോ ലീസ് പറയുന്നു.