
കേ സിൽ വ ഴിത്തിരിവ്, സൈജുവിനെ നി രീ ക്ഷിച്ചതിൽ നിന്നും പോ ലീ സിന് ലഭിച്ചത് നിർണായക വിവരങ്ങൾ
കൊച്ചിയിൽ വാ ഹനാപ കടത്തിൽ മ രണമ ടഞ്ഞ മോ ഡ ലുകളുടേതു അ പകടമ ര ണമായേക്കും എന്ന നിഗമനത്തിൽ ആയിരുന്നു അ ന്വേഷ ണസംഘം. എന്നാൽ പോ ലീ സ് അത്തരത്തിൽ അ ന്വേഷണം അവസാനിപ്പിച്ചിരുന്നില്ല.
പോ ലീ സിന്റെ ഞെ ട്ടി ക്കുന്ന റിപ്പോർട്ട് പുറത്ത്, കേട്ട് ന ടു ങ്ങി കേരളക്കര
വാഹ നാ പകടത്തെ തുടർന്നു ഒ ളിവിൽ പോയ സൈജു തങ്കച്ചനെ നി രീ ക്ഷിക്കുക ആയിരുന്നു. അ പകടമ ര ണം ആണെന്ന് അറിഞ്ഞതോടെ സൈജു കളത്തിൽ ഇറങ്ങുകയും അർമാ ദിക്കുകയും ചെയ്തു. അവസാനം പി ടിവീ ഴുകയും ചെയ്തു.
സൈജു തങ്കച്ചനെ നീണ്ട ചോ ദ്യം ചെയ്യലിനൊടുവിലാണ് ഇന്നലെ അ ന്വേ ഷണ സം ഘം അ റ സ്റ്റ് ചെയ്തത്. അ പകടം ഉണ്ടായ നവംബർ ഒന്നിന് പുലർച്ചെ ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടൽ മുതൽ സൈജു ഇവരെ കാറിൽ പി ന്തു ടർന്നിരുന്നു.
മലയാള സിനിമക്ക് ഇത് വലിയ നഷ്ടം… ക ണ്ണീ രോടെ താരങ്ങളും ആരാധകരും….
സൈജുവിനെ കണ്ടു ഭ യന്നാണ് കാറിന്റെ വേഗം വർധിപ്പിച്ചത് എന്ന് മോഡലുകളുടെ കാർ ഓടിപ്പിച്ചിരുന്ന അബ്ദുൾ റഹ്മാൻ മൊ ഴി നൽകി. കാറിൽ ഉണ്ടായിരുന്ന നാലുപേരിൽ അബ്ദുൾ റഹ്മാൻ മാത്രമാണ് പ രിക്കു കളോടെ ര ക്ഷ പ്പെട്ടത്.
മു ങ്ങി നടന്ന സൈജു കഴിഞ്ഞ ദിവസമാണ് പൊ ന്തിയത്. സൈജുവിനെ ചോദ്യം ചെയ്യേണ്ട ആവശ്യം ഉണ്ടായാൽ നോ ട്ടീ സ് നൽകി സ്റ്റേ ഷനി ലേക്ക് വിളിപ്പിക്കും എന്ന പോ ലീ സിന്റെ നിലപാട് രേഖപ്പെടുത്തിയ സൈജു സമർപ്പിച്ച മു ൻകൂർ ജ്യാ മ്യ ഹ ർ ജി ഹൈക്കോ ട തി തീ ർപ്പാ ക്കിരുന്നു.
അ ഭിഭാഷ കർക്കൊപ്പം ഇന്നലെ കൊച്ചി മെട്രോ പോ ലീ സ് സ്റ്റേ ഷ നിൽ ഹാ ജ രായ സൈജുവിനെ എട്ടു മണിക്കൂർ ചോ ദ്യം ചെയ്തതിനു ശേഷമാണ് അ റ സ്റ്റ് ചെയ്തത്.
വിട്ടുകൊടുക്കില്ല; എന്റെ മോൾക്കൊപ്പം പോകും: മോഫിയയുടെ പിതാവിന്റെ മനം ഉലക്കുന്ന കുറിപ്പ്
സൈജുവാണ് അ പക ടത്തിലേക്ക് നയിച്ചത് എന്ന ഡ്രൈവറുടെ മൊ ഴി പോ ലീ സ് മു ഖവി ലക്കെടുത്തു. മോഡലുകൾ സഞ്ചരിച്ച കാറിനെ സംഭ വദിവസം രാത്രി കുണ്ടന്നൂരിന് സമീപം വഴിയിൽ ത ടഞ്ഞു നി ർത്തി സംസാരിക്കുന്ന ദൃശ്യങ്ങൾ പൊ ലീസി ന് ലഭിച്ചിരുന്നു.
അതുവരെ മിതമായ വേഗതയിൽ പോയിരുന്ന കാർ, പിന്നീട് വേഗത കൂടിയിരുന്നതായും തുടർന്നു അ പക ടം ഉണ്ടായതായും റോഡരികിൽ ഉള്ള നീ രിക്ഷണ ക്യാമറയിൽ നിന്നും അ ന്വേ ഷണ സം ഘത്തിന് ലഭിച്ച ദൃശ്യങ്ങളിൽ വ്യകതമാണ്.
ഒടുവിൽ ആ തീരുമാനവുമായി പ്രിയ നടി കെപിഎസി ലളിത, ഞെ ട്ടി ത്തരിച്ച് സിനിമാലോകം
സൈജുവിന്റെ ഭീ ഷണി യെ തുടർന്നു കാറിന്റെ വേഗത വർധിപ്പിച്ചത് അ പക ടത്തിന് വഴി ഒരുക്കിയതായി എന്നാണ് അ ന്വേഷ ണ സം ഘത്തിന്റെ നി ഗ മനം.
ദു രുദ്ദേശ ത്തോടെ സ്ത്രീകളെ പിന്തു ടരുക, അപ കടത്തിനു പ്രേ രണയാകുക തുടങ്ങിയ വ കുപ്പു കൾ ചാ ർത്തിയാണ് അ റ സ്റ്റ്. ഫോർട്ട് കൊച്ചി നമ്പർ 18 ഹോട്ടൽ കേന്ദ്രികരിച്ചു നടക്കുന്ന രാ സല ഹരി ലഹരി ഇ ടപാടിന്റെ മുഖ്യകണി സൈജു ആണെന്ന വിവരം പോ ലീ സ് ക ണ്ടെ ത്തിയിരുന്നു.
ഇത് സംബന്ധിച്ച വിവരങ്ങളും അ ന്വേ ഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ല ഹ രി ഇ ടപാടിന് വേണ്ടി സൈജു ത ട്ടി എടുത്തെന്ന മുംബൈ മലയാളിയുടെ പ രാ തി കിട്ടി.
ജൂഹിയും റോവിനും ഒന്നിക്കുന്നു.. വിവാഹ വാർത്ത