
ഭക്ഷണം പോലും കഴിക്കാതെ യജമാനന് വേണ്ടിയുള്ള കാത്തിരിപ്പ്… എന്നാൽ അവർ പോയതറിഞ്ഞില്ല
ഭാര്യയെയും മകനെയും കിളിമാനൂരിലുള്ള കുടുംബ സുഹൃത്തു മിഥുന്റെ വീട്ടിലാക്കിയതിനു ശേഷം ജോലിസംബന്ധമായ ആവശ്യത്തിന് പോകാനുള്ള രാജേഷിന്റെ യാത്രക്കിടെ ആണ് അ പ കടം സംഭവിച്ചത്.
മൂന്നു വർഷത്തോളമായി ബാലരാമപുരം മുടവൂർപാറ താന്നിവിള തിട്ടവേലിക്കര തിരുവാതിരയിൽ വാടകക്ക് താമസിക്കുന്ന രാജേഷ് മാസത്തിൽ ഒന്നും രണ്ടും തവണ ഇതുപോലെ ഭാര്യയെയും മകനെയും സുഹൃത്തിന്റെ വീട്ടിൽ കൊണ്ട് വിടാറുണ്ട്. മടങ്ങി വരുന്ന വഴിയിൽ ഇരുവരെയും തിരികെ കൊണ്ട് വരുകയാണ് സാധാരണ പതിവ്.
മരിച്ച രാജേഷിന്റെ ഭാര്യ സുജിതയും, മിഥുന്റെ ഭാര്യ അനഘയും നേരത്തെ തൈക്കാടുള്ള സ്ഥാപനത്തിൽ ഒരുമിച്ചു ജോലി ചെയ്തിരുന്ന പരിചയമാണ് ഇപ്പോഴും തുടന്ന് കൊണ്ടിരുന്നത്.
കലാഭവൻമണി ആരുമറിയാതെ സുബിയുടെ അമ്മയ്ക്ക് കൊടുത്ത വാക്ക്
രാവിലെ മൂവരും കൂടി സ്കൂട്ടറിൽ യാത്ര ചെയ്തത് അയൽവാസികളിൽ പലരും കണ്ടിരുന്നതാണ്. വൈകിട്ടോടെ പോ ലീ സ് എത്തിയപ്പോളാണ് നാട്ടുകാരിൽ പലരും വിവരം അറിഞ്ഞത്.
കെ.എസ്.ആർ.ടി.സി. ബസിനു പിന്നിൽ സ്കൂട്ടർ ഇ ടി ച്ചു കയറി ആണ് അഞ്ചുവയസ്സുകാരനും അച്ഛനും മ രി ച്ചത്. തൃശ്ശൂർ നെന്മണിക്കര പാഴായി സ്വദേശികളായ ബാലരാമപുരം മുടവൂർപ്പാറ തിരുവാതിരയിൽ വാടകയ്ക്ക് താമസിക്കുന്ന രാജേഷ് എസ്. മേനോൻ മുപ്പത്തി ആറു വയസ്സ്, മകൻ ഋത്വിക് രാജേഷ് അഞ്ചു വയസ്സ് എന്നിവരാണ് മ രി ച്ചത്. ഗു രുതരമായി പ രി ക്കേറ്റ രാജേഷിന്റെ ഭാര്യ സുചിതയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30-ഓടെ ഇൻഫോസിസിനു സമീപത്ത് തമ്പുരാൻമുക്ക്-മുക്കോലയ്ക്കൽ ഭാഗത്തായിരുന്നു അ പ കടം നടന്നത്. കിളിമാനൂരിലുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് പോകുകയായിരുന്നു രാജേഷും കുടുംബവും. വെഞ്ഞാറമൂട് ഭാഗത്തേക്ക് വന്ന ബസ് യാത്രക്കാരെ ഇറക്കാനായി നിർത്തുന്നതിനിടെ സ്കൂട്ടർ പിന്നിൽ ഇടിക്കുകയായിരുന്നെന്ന് ആളുകൾ പറഞ്ഞതു.
കലാഭവൻമണി ആരുമറിയാതെ സുബിയുടെ അമ്മയ്ക്ക് കൊടുത്ത വാക്ക്
രാജേഷും ഋത്വികും ബസിന്റെ പിന്നിൽ കു ടുങ്ങിയ നിലയിലായിരുന്നു. ഭാര്യ സുചിത തെ റിച്ച് റോഡിലേക്ക് വീ ണു. മൂന്നുപേരെയും നാട്ടുകാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അച്ഛനെയും മകനെയും ര ക്ഷിക്കാ നായില്ല. എറണാകുളത്തെ സിറ്റി ബോണ്ട് എന്ന അലുമിനിയം ഫാബ്രിക്കേഷൻ കമ്പനിയിലെ റീജണൽ സെയിൽസ് എക്സിക്യുട്ടീവാണ് രാജേഷ്.
നാട്ടുകാർ ഓരോരുത്തരായി എത്തുമ്പോൾ വീട്ടുമുറ്റത്തു കേട്ടിട്ടിരിക്കുന്ന നായ ഉറ്റവരെ തിരയുന്ന ദ യനീ യ നോട്ടം കണ്ടു പലരു വി ങ്ങല ടക്കുവാൻ പാടുപെടുക ആയിരുന്നു. രാത്രിയായപ്പോൾ ഇതിനുള്ള ഭക്ഷണവും നാട്ടുകാർ തന്നെ ഏർപ്പാട് ചെയ്തു കൊടുക്കുകയാണ് ഉണ്ടായത്.
മകൻ ദുബായിൽ നല്ല ജോലിയിൽ എന്ന് കരുതിയിരുന്ന മാതാപിതാക്കൾ, എന്നാൽ പോ ലീ സ് വിളിച്ചപ്പോൾ അറിഞ്ഞത്