
ഗ്രീഷ്മയെ പറ്റി അദ്ധ്യാപകർ പറഞ്ഞത് കേട്ടോ
പാറശാലയിലെ ഷാരോൺ രാജ് വ ധക്കേസിൽ പ്ര തി ഗ്രീഷ്മ ആർ. നായരുടെ അറ സ്റ്റ് ഇന്ന് രേഖപ്പെടുത്തി. കേ സിൽ മറ്റ് പ്ര തികളില്ലെന്നാണ് നിലവിലെ അന്വേഷണത്തിൽ നിന്ന് പൊ ലീസ് അറിയിച്ചത്. ചോദ്യം ചെയ്യലിന്റെ ആദ്യ ദിവസം തന്നെ പ്ര തി കു റ്റം സമ്മതിക്കുകയായിരുന്നു.
അനുജന്റെ പ്രായമുള്ള കാ മുകനെ വി ഷകഷായം കുടിപ്പിച്ചു കൊ ന്ന ഗ്രീഷ്മയുടെ കഥ
അറ സ്റ്റ് രേഖപ്പെടുത്തി ഗ്രീഷ്മയെ നെയ്യാറ്റിക്കര കോ ടതിയിൽ ഹാ ജരാക്കി. കൊ ലപാതകം തെളിയും മുമ്പ് ഗ്രീഷ്മയോടൊപ്പമുണ്ടായിരുന്ന രാമവർമൻചിറയിലെ നാട്ടുകാരും എതിരായതോടെ ഉടനടി പ്ര തിയെ എത്തിച്ചുള്ള തെ ളിവെടുപ്പുണ്ടാകാനിടയില്ല. ഗ്രീഷ്മയുടെ വീടിനുനേർക്ക് ഇതിനിടെ ആക്ര മണവും ഉണ്ടായിട്ടുണ്ട്.
എം.എ വിദ്യാർഥിനിയാണ് ഗ്രീഷ്മ. സൈനികനുമായി വിവാഹം ഉറപ്പിച്ചതോടെ ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്മ ശ്രമിച്ചിരുന്നു. ഇതിൽ പരാജയപ്പെട്ടതിലൂടെ കൊ ലപാതകത്തിലേക്ക് തിരിയുകയായിരുന്നു എന്നാണ് വെളിപ്പെടുത്തൽ.
ഇവൾ ഈ പറയുന്നതൊക്കെ ആ പാവം കേട്ടിരുന്നു എങ്കിൽ – എന്നിട്ടും അവസാന നിമിഷം വരെയും അവളുടെ അഭിനയം
പഠിക്കാൻ മിടുക്കിയും മാതാപിതാക്കളുടെ ഏക മകളുമാണ് ഗ്രീഷ്മ. തമിഴ്നാട്ടിലെ മുസ്ലിം ആർട്സ് കോളജിൽനിന്നു ബി.എ ഇംഗ്ലിഷ് സാഹിത്യത്തിൽ നാലാം റാങ്ക് നേടിയിരുന്നു. ഹൊറർ സിനിമകളുടെ ആരാധികയുമാണ്.
പൊ ലീസ് അന്വേഷണത്തെയും ഗ്രീഷ്മ അസാമാന്യ ധൈര്യത്തോടെയാണ് നേരിട്ടത്. ഒന്നിലധികം തവണ മൊ ഴിയെടുത്തപ്പോഴും പൊ ലീസിന് പോലും ആദ്യം ഇവരിൽ സംശയം തോന്നിയില്ല.
നാണക്കാരി ഗ്രീഷ്മ! പ്രേമം എന്താന്ന് പോലും അറിയില്ല! ഞങ്ങൾ രക്ഷപ്പെട്ടു! ഭാവിവരന്റെ കുടുംബം പറയുന്നു
തുടർന്ന് ഗ്രീഷ്മയെയും മാതാപിതാക്കളെയും ചോദ്യംചെയ്യാൻ ഇന്നലെ വിളിപ്പിക്കുകയായിരുന്നു. അവർക്കൊപ്പവും തനിച്ചുമുള്ള ചോദ്യംചെയ്യൽ മണിക്കൂറുകൾ പിന്നിട്ടപ്പോൾ ഗ്രീഷ്മക്ക് പിടിച്ചു നിൽക്കാനായില്ല. പിന്നെ എല്ലാം ഏറ്റുപറയുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം.
അതേസമയം ഗ്രീഷ്മയുടെ അധ്യാപകരുടെ പ്രതികരണമാണ് വൈറൽ ആകുന്നത്. പഠിക്കുവാൻ മിടുക്കിയും കലാരംഗത്തു പ്രതിഭയുമുള്ള കുട്ടിയായിരുന്നു ഗ്രീഷ്മ. എന്നാൽ അവൾ ഇത്തരത്തിലുള്ള ഒരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കുവാൻ ആകുന്നില്ല. ആ ഞെട്ടലിൽ നിന്നും ഇപ്പോളും ഞങ്ങൾ മുക്തരായിട്ടില്ല. ഇത്രയുമാണ് അവർ പറഞ്ഞത്. അധ്യാപകർ പൂർണമായും പ്രതികരിക്കുവാൻ തയ്യാറായില്ല.
ഇംഗ്ലീഷ് സാഹിത്യത്തിൽ റാങ്കോടെ ബിരുദം; നാട്ടിലെ പാവം, ഹൊറർ സിനിമകളുടെ ആരാധിക