
കൊച്ചിയിൽ പുതുവത്സര ദിനത്തിൽ നാടിനെ ഞെ ട്ടിച്ച സംഭവം, ഇല്ലാതായത് ഒരു കുടുംബത്തിലെ 3 പേർ
കടവന്ത്രയെ ഞെ ട്ടിച്ച കൊ ലപാതകമാണ് കഴിഞ്ഞദിവസം നടന്നത്. പ്രണയിച്ച് വിവാഹിതരായ തമിഴ്നാട്ടുകാരായ പൂക്കച്ചവടക്കാരൻ മലയാളി ഭാര്യയെയും രണ്ട് കൊച്ചുമക്കളെയും ഉ റക്കഗുളിക നൽകി മ യക്കിയ ശേഷം കഴുത്തിൽ ഷു ലെയ്സ് കെട്ടി മുറുക്കി ശ്വാസം മുട്ടിച്ച് കൊ ന്ന സംഭവത്തിന്റെ ആ ഘാതത്തിൽ ആണ് നാട്ടുകാർ മുഴുവനും കടുത്ത സാ മ്പത്തിക പ്ര തിസന്ധിയാണ് ഈ ക്രൂ രകൃത്യത്തിന് പ്രേരിപ്പിച്ചത് എന്നാണ് പോ ലീസ് പറയുന്നത്.
തൃശൂരിലെ കോടീശ്വരനായ നടന് കാപ്പിയും മുട്ടയും വിറ്റു ജീവിക്കുന്ന കഥ
എറണാകുളം കടവന്ത്ര കെ പി വള്ളവ റോഡിൽ മട്ടുമ്മൽ ടെമ്പിൾ ലൈനിൽ വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് കൃഷ്ണഗിരി ജില്ലക്കാരനായ നാരായണനാണ്. ഭാര്യ ജോയമോൾ മക്കളായ ലക്ഷ്മികാന്ത് അശ്വന്ത് എന്നിവരെയാണ് കൊ ന്നത് എറണാകുളം നഗരത്തിലെ പ്രമുഖ പൂ വ്യാപാര സ്ഥാപനമായ മാതാ ഫ്ലവേഴ്സിലെ ഉടമയാണ് അടുപ്പ് കാർക്ക് എല്ലാ പ്രിയങ്കരനായിരുന്നു.
ഇയാൾ വെള്ളിയാഴ്ച രാത്രി പുതുവത്സര സന്ദേശങ്ങൾക്ക് പിന്നാലെ വാട്സാപ്പിൽ കൂടി സോറി എന്ന് അയച്ചിരുന്നു ബംഗളൂരു, ഊട്ടി, മൂവാറ്റുപു,ഴ പാലാ, ഏറ്റുമാനൂർ എന്നിവിടങ്ങളിലാണ് പൂക്കച്ചവടം ഉണ്ടായിരുന്നു. നാരായണൻ കുറച്ചുനാളായി സാമ്പത്തിക പ്ര തിസന്ധിയിലായിരുന്നു 6 ലക്ഷം രൂപ ക ടബാധ്യത ഉള്ളതായി നാട്ടുകാർ പോ ലീസിനോട് പറഞ്ഞു .
പറവൂരിൽ ചേച്ചിയെ ചു ട്ടുകൊന്ന 22കാരി അനിയത്തിയുടെ ഞെ ട്ടിക്കുന്ന മൊ ഴിയിൽ പ കച്ച് പോ ലീസ്
എറണാകുളത്തെ പലരുമായി കടം വാങ്ങിയിട്ടുണ്ട്. കടവന്ത്ര ജംഗ്ഷനിൽ പൂക്കടക്ക് മാസ വാടക 50000 രൂപയാണ് വീട്ടുവാടക 14,000 രൂപ ജീവനക്കാരുടെ ശമ്പളം പുറമേ കോവിഡ് സാഹചര്യത്തിൽ പൂക്കച്ചവടം കുറഞ്ഞതോടെ കടത്തിൽ ആയി ജീവിതം. ലോക് ഡൗൺ പിന്നാലെ കച്ചവടം ആരംഭിച്ചെങ്കിലും കാര്യമായ മുന്നേറ്റം ഉണ്ടായില്ല.
ലോട്ടറി ഏജൻസി തുടങ്ങിയെങ്കിലും പരാജയപ്പെട്ടു.റിസോർട്ട് വാങ്ങാനും ശ്രമിച്ചിരുന്നു ഇതാണ് കടബാധ്യതയിലേക്ക് നയിച്ചെന്ന ഊഹത്തിൽ ആണ് സുഹൃത്തുക്കളും നാട്ടുകാരും. നാരായണൻ ഭാര്യയെയും മകളെയും കൊലപ്പെടുത്തിയ വാർത്ത കടവന്ത്രയെ നടുക്കി.
പേട്ടയിലെ അനീഷിനെ കാ മുകിയുടെ അച്ഛൻ ലാലൻ ഇല്ലാതാക്കിയ സംഭവം… യുവതി പറഞ്ഞത്
വെള്ളിയാഴ്ച വൈകിട്ട് വീടിന്റെ തൊട്ടടുത്തുള്ള പട്ടുമ്മൽ ഭഗവതി ക്ഷേത്രത്തിൽ തൊഴാൻ എത്തിയിരുന്നു. ഭാര്യയുടെയും മക്കളുടെയും മര ണം ഉറപ്പാക്കിയ ശേഷമാണ് നാരായണൻ ആ ത്മഹത്യക്ക് ശ്രമം നടത്തിയത്.
ക ഴുത്തിലും രണ്ടു കൈയിലും ഇടതു കണങ്കാലിലും ഉള്ള ഞ രമ്പുകൾ ബ്ലേഡ് കൊണ്ട് മുറിച്ച നിലയിലാണ് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ അടിയന്തര ചികിത്സക്ക് ശേഷം എറണാകുളം ജനറൽ ഹോ സ്പിറ്റൽ ലേക്ക് മാറ്റി ക സ്റ്റഡിയിൽ ഉള്ള ഇയാൾക്കെതിരെ കൊ ലകു റ്റത്തിന് കേ സെടുത്തിട്ടുണ്ട്
ആറ്റിങ്ങൽ ഇ രട്ടക്കൊ ലപാതക കേ സിലെ അനുശാന്തിക്ക് ഇപ്പോൾ സംഭവിച്ചത് കണ്ടോ?