
65 വയസ്സുകാരനെ അ റസ്റ്റ് ചെയ്തപ്പോൾ പോ ലീസ് അറിഞ്ഞത് ഞെ ട്ടിക്കുന്ന വിവരങ്ങൾ
പതിനെട്ടു ഭാര്യമാർ, മിക്കവരും ഉന്നത വിദ്യാഭ്യാസം നേടിയവർ. ചിലർ ഡോക്റ്റർമാർ. ആഡംബര ജീവിതത്തിനായി വിവാഹ ത ട്ടിപ്പു ഹോബിയാക്കി മാറ്റിയ ഒഡിഷ സ്വദേശി രമേശിന്റെ കഥ സിനിമയെ വെല്ലുന്നതാണ്.
ദീപുവിന്റെ മര ണ വാർത്തയറിഞ്ഞ് വാ വിട്ടു നി ലവിളിച്ച് അമ്മ.. ത ളർന്നുവീണ് ദീപ
അറുപത്തി അഞ്ചാം വയസ്സിൽ പോ ലീസ് ഇയാളെ കു രുക്കുമ്പോൾ പുറത്തു വരുന്ന വസ്തുതകൾ പലതും വിശ്വസിക്കുവാൻ സാധിക്കാത്തതാണ്. രമേശ് ഒഡിഷകാരനാണെങ്കിലും ഇയാളുടെ ത ട്ടിപ്പിന് കളമൊരുങ്ങിയത് ഇതര സംസ്ഥാനങ്ങളിലായിരുന്നു.
രണ്ടുപേരെ മാത്രമായിരുന്നു സ്വന്തം സംസ്ഥാനന്തു നിന്ന് ഇയാൾ വിവാഹം ചെയ്തത്. മറ്റുള്ളവർ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്.
ഒരു വൈറൽ കല്യാണ കുറി…. സംഭവം കണ്ട് ന ടുങ്ങി നാട്ടുകാർ
ചാർട്ടേഡ് അക്കൗണ്ടെന്റ്മാർ, ഡോക്റ്റർമാർ, ഇൻഷുറൻസ് കമ്പനിയിലെ ജനറൽ മാനേജർ സു പ്രിം കോ ടതി അ ഭിഭാഷക തുടങ്ങി രമേശിന്റെ വലയിൽ വീ ണവരെല്ലാം ഉന്നത വിദ്യാഭ്യാസം നേടിയവരാണ്.
ഇവരൊക്കെ എങ്ങനെയാണു ഇയാളുടെ ത ട്ടിപ്പിൽ വീണത് എന്ന് അജ്ഞാതമായ രഹസ്യമാണ്. പലരോടും പറഞ്ഞിരുന്നത് അർദ്ധ സത്യങ്ങളും വീരവാദങ്ങളും. മിക്കവരും വിശ്വസിച്ചു.
ചിയ്യാരത്ത് ക ല്ലുകൊണ്ട് ത ലക്കടി കിട്ടിയ യുവാവിനെ പോ ലീസ് അ റസ്റ്റ് ചെയ്തു കാരണം കേട്ടോ
പക്ഷെ അധികകാലം ഒരു സ്ഥലത്തു വാഴാതെ പുതിയ പാളയങ്ങൾ തേടിപ്പോയി. കേരളത്തിൽ കബ ളിക്കപ്പെട്ട സ്ത്രീകൾ രമേശ് പി ടിയിൽ ആയതു അറിഞ്ഞു പോ ലീസുമായി ബന്ധപ്പെട്ടു.
കൊച്ചിയിൽ നടത്തിയ ത ട്ടിപ്പിന് പിന്നാലെ ഇയാൾ അ റസ്റ്റിൽ ആയിരുന്നു. എന്നാൽ അധിക നാൾ അ ഴിക്കുള്ളിൽ കിട്ടുന്നില്ല. പുറത്തു ഇറങ്ങിയ ഉടൻതന്നെ ത ട്ടിപ്പ് പുനരാംഭിച്ചു. ആഡംബര ജീവിതം തുടരാനുള്ള മാർഗമായിട്ടാണ് രമേശ് ഇതിനെ കണ്ടിരുന്നത്.
നാടിനെ ഞെ ട്ടിച്ച സംഭവം, പോ ലീസ് ഉദ്യോഗസ്ഥയുടെ വീട്ടിൽ നിന്നും കിട്ടിയത് കണ്ട് കണ്ണുതള്ളി ഉദ്യോഗസ്ഥർ
സ്ത്രീകളെ വ ഞ്ചിച്ചു കൂടെ നിർത്തി സാമ്പത്തികമായി ചൂ ഷണം ചെയ്യും. ഇതിനു ശേഷം പുതിയ ഇടങ്ങലിക്കു തേടിപോകും. അസമിലെ ഡോക്റ്ററെ കബ ളിപ്പിച്ചു 23 ലക്ഷം രൂപയാണ് തട്ടിയെടുത്തത്.
1982 മുതൽ ത ട്ടിപ്പു തുടങ്ങിയ ഇയാൾ, ക ബളിപ്പിച്ച സ്ത്രീകളുടെ വിവരങ്ങൾ പൂർണമായും ശേഖരിക്കാനുള്ള ശ്രമത്തിലാണ് പോ ലീസ്. അവസാനം ഡൽഹി സ്വദേശിനിയെ ത ട്ടിപ്പിന് ഇ രയാക്കിയതോടെയാണ് പോ ലീസിന്റെ പി ടിയിൽ വീ ഴുന്നത്.
ഒരു കോടിയിലേറെ സാമ്പത്തിക ബാധ്യത.. മക്കളെ തനിച്ചാക്കാൻ തോന്നിയില്ല.. കടം വാങ്ങി വീട് വെക്കുന്നവർക്കു