
കരുനാഗപ്പള്ളിയിൽ നാടിനെ ഞെ ട്ടിച്ച സംഭവം, ഇങ്ങനെ ഒരു അനുഭവം ഉണ്ടാകാതിരിക്കട്ടെ
ഓൺലൈൻ ക്ലാസ്സുകളെ തുടർന്ന് കുട്ടികളുടെ മൊബൈൽ ഉപയോഗം ഗണ്യമായി കൂടി വരുകയാണ്. ക്ളാസ്സുകളോട് അനുബന്ധിച്ചു മൊബൈൽ ഗെയിമുകൾക്കു അ ടി മപ്പെടുന്ന സംഭവങ്ങളാണ് ദിനംപ്രതി വർദ്ധിച്ചു വരുന്നത്.
കുഞ്ഞാറ്റയെ പറിച്ചെടുത്തു.. അവൾക്ക് അവർക്കൊപ്പം സന്തോഷമില്ല., ജീവിതത്തെ കുറിച്ച് ഉർവശി
ഇത്തരത്തിൽ ഗെയിം അ ഡി ക്ഷൻ കാരണം ഒരു നാടിനെ തന്നെ ന ടു ക്കിയ സംഭവമാണ് ഇപ്പോൾ കരുനാഗപ്പിള്ളിയിൽ നിന്ന് പുറത്തു വരുന്നത്. സംഭവം ഇങ്ങനെ –
കരുനാഗപ്പിള്ളിയിൽ മൊബൈൽ ഗെയിം കളിച്ചതിന് അമ്മ വ ഴ ക്കു പറഞ്ഞതിനെ തുടർന്ന് പതിനഞ്ചുകാരൻ തൂ ങ്ങി മ രി ച്ചു. കുലശേഖരപുരം കോട്ടയ്ക്കുപുറം തേനേരിൽ വീട്ടിൽ മധുവിന്റെ മകൻ ആദിത്യൻ പതിനഞ്ചു വയസു, മധുവിന്റെ ഭാര്യ സന്ധ്യ മുപ്പത്തിയെട്ടു വയസ്സ് എന്നിവരാണ് ഒരേ ദിവസം മണിക്കൂറുകളുടെ വ്യത്യാസത്തിൽ തന്നെ മ രി ച്ചത്.
ചൊവ്വാഴ്ച രാവിലെയാണ് ആദിത്യനെ വീടിനുസമീപത്തെ മരത്തിൽ തൂ ങ്ങി നിൽക്കുന്ന നി ലയിൽ കണ്ടത്. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീ വൻ ര ക്ഷി ക്കുവാൻ സാധിച്ചില്ല.
കുലശേഖരപുരം ഗവ. എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്. അമിതമായി മൊബൈലിൽ ഗെയിം ക ളി ച്ച തിന് വീട്ടുകാർ വ ഴ ക്കു പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ആദിത്യനെ മ രി ച്ച നിലയിൽ കണ്ടത്.
വൈകീട്ട് ആറുമണിയോടെ ആദിത്യന്റെ അമ്മ സന്ധ്യ കു ഴ ഞ്ഞു വീ ഴു കയായിരുന്നു. ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി പത്തരയോടെ അമ്മയും മ രി ച്ചു. ഇരുവരുടെയും മൃ തദേ ഹം ബുധനാഴ്ച ഒരുമിച്ച് വീ ട്ടു വളപ്പിൽ സംസ്കരിച്ചു. ആദിത്യന്റ സഹോദരൻ: അന ന്തു.
നടി അനുമോൾ പോ ലീ സ് സ്റ്റേ ഷനിൽ , സംഭവിച്ചതറിഞ്ഞ് ന ടു ങ്ങി ആരാധകർ