
വിശ്വസിക്കാൻ ആകാതെ വീട്ടുകാർ – മുറിയിൽ കണ്ട കാഴ്ച
മലയാളി വിദ്യാർത്ഥിനി മംഗളൂരുവിൽ തൂ ങ്ങിമരിച്ച സംഭവത്തിൽ സുഹൃത്തും സഹപാഠിയുമായ വിദ്യാർത്ഥിക്കെതിരെ ആ ത്മഹത്യാപ്രേരണ കു റ്റംചു മത്തി പോ ലീസ് കേ സെടുത്തു. 22- കാരിയായ ഭുവന ബാബു താമസസ്ഥലത്ത് തൂ ങ്ങിമ രിച്ച സംഭവത്തിലാണ് സഹപാഠിയും മലയാളിയുമായ അൽത്താഫിനെതിരെ പോ ലീസ് കേ സെടുത്തിരിക്കുന്നത്.
വെള്ളിയാഴ്ച വൈകിട്ടാണ് ഭുവന ആ ത്മഹത്യ ചെയ്യുന്നത്. ആ ത്മഹത്യയ്ക്ക് മുമ്പ് ഭുവന വീട്ടുകാർക്ക് അയച്ച സന്ദേശമാണ് നിർണായകമായത്. തന്റെ മര ണത്തിന് ഉത്തരവാദി അൽത്താഫ് ആണെന്നും എവിടെയെങ്കിലും പോയി ച ത്തുകളയാൻ അൽത്താഫ് പറഞ്ഞതായും ഭുവന അയച്ച സന്ദേശത്തിൽ പറഞ്ഞിരുന്നു.
തൃശൂർ ഇളന്തുരുത്ത് കാര്യാട്ടുകര കുറ്റിക്കാട്ടുപറമ്പിൽ വീട്ടിൽ ബാബുവിന്റെ മകളാണ് ഭുവന. മംഗളൂരുവിൽ പേയിംഗ് ഗസ്റ്റായി താമസിച്ചു വന്ന വീട്ടിലാണ് വിദ്യാർത്ഥിനി ജീവനൊടുക്കിയത്. ബെൽമേട്ട യേനപ്പോയ കോളജിലെ ഫോറൻസിക് സയൻസ് അവസാന വർഷ വിദ്യാർത്ഥിനിയായിരുന്നു ഭുവന.
ഇങ്ങനെയും അദ്ധ്യാപികമാരുണ്ടോ? ആവശ്യം കഴിഞ്ഞാൽ വലിച്ചെറിയുക… കഷ്ടം
ഭുവനയുടെ മര ണത്തെ തുടർന്ന് സഹപാഠിയും ആലപ്പുഴ സ്വദേശിയുമായ അൽത്താഫിനെതിരെ പോ ലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. തുടർന്ന് പാണ്ഡേശ്വരം പോ ലീസ് അൽത്താഫിനെ ക സ്റ്റഡിയിലെടുത്തു.
നടി അശ്വതി ബാബുവും ഭർത്താവും പോ ലീസ് പി ടിയിൽ, ചെയതത് എന്തെന്ന് കണ്ടോ?