രാവിലെ10.30 വരെ അച്ഛന്റെ കടയിൽ ജോലി, പിന്നീട് ചുറ്റിക വാങ്ങി നേരെ വിഷ്ണുപ്രിയയുടെ വീട്ടിലേക്ക്, മൊഴി
പാനൂർ പ്രണയപ്പകയെ തുടർന്ന് നടത്തിയ കൊ ലപാതകത്തിൽ അന്വേഷണത്തിന് വഴിത്തിരിവായത് വിഷ്ണുപ്രിയയുടെ അവസാനത്തെ ഫോൺകോൾ. വിഷ്ണുപ്രിയയുടെ ഫോണിലേക്ക് വന്ന കോൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ശ്യാംജിത്തിൽ കൊണ്ടെത്തിച്ചത്. പ്ര തി വീട്ടിലേക്ക് എത്തുമ്പോൾ യുവതി പൊന്നാനിയിലെ ഒരു സുഹൃത്തുമായി ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ശ്യാംജിത്ത് വന്നിട്ടുണ്ടെന്ന് ആ സുഹൃത്തിനോട് പറയുകയും ചെയ്തു.
ഇനി വിളിക്കരുത് എന്നു പറഞ്ഞത് ശ്യാമിനു സഹിക്കാൻ കഴിഞ്ഞില്ല – ദിവസങ്ങൾ ആയുള്ള ആസൂത്രണം
ശ്യാംജിത്തിന്റെ പേര് പറഞ്ഞ് ഉറക്കെ നിലവിളിച്ചെന്നും പിന്നെ ഫോണിൽ വിളിച്ചിട്ട് കിട്ടിയില്ലെന്നും സുഹൃത്ത് പറഞ്ഞു. ശ്യാംജിത്തിനെ വീട്ടിൽ ആർക്കും അറിയില്ലായിരുന്നു. യുവതിയുടെ ഫോണിൽ നിന്ന് തന്നെയാണ് ഇയാളുടെ നമ്പർ കണ്ടെടുത്തത്. നമ്പറിന്റെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ശ്യാംരാജിന്റെ അച്ഛൻ നടത്തുന്ന ഹോട്ടലിൽ എത്തിച്ചത്.
ആദ്യം പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും പ്രതി പിന്നീട് കു റ്റം സമ്മതിക്കുകയായിരുന്നു. കൊ ലനടത്തിയ ശേഷം ക ത്തിയും ചു റ്റികയും മറ്റ് ആയുധങ്ങളും ബാഗിലാക്കി കുളത്തിൽ താഴ്ത്തി. പിന്നെ ഒന്നും അറിയാത്ത പോലെ ബൈക്കിൽ വീട്ടിലെത്തി കുളിച്ചൊരുങ്ങി ഹോട്ടലിലെത്തി. പ്രതിയുടെ മുഖത്ത് ഒരു ഭാവ വ്യത്യാസവും ഉണ്ടായിരുന്നില്ലെന്നാണ് എല്ലാവരും പറയുന്നത്. തെളിവെടുപ്പ് നടക്കുന്ന സമയത്തും പ്ര തി നിർവികാരനായിരുന്നു.
വിഷ്ണുപ്രിയ എന്ന യുവതിയെ ആണ് വീട്ടിലെ മുറിയിൽ കണ്ടെത്തിയത് ; കണ്ണൂരിൽ ഇന്ന് ഉച്ചക്ക് നടന്നത്
“14 വർഷം ശി ക്ഷയല്ലേ. 39 ആവുമ്പോഴേക്കും പുറത്തിറങ്ങും, ശി ക്ഷയൊക്കെ ഞാൻ ഗൂഗിളിൽ നോക്കി മനസ്സിലാക്കിയിട്ടുണ്ട്’ – ചോദ്യം ചെയ്യുന്നതിനിടെ ശ്യാംജിത്ത് പൊ ലീസിനോട് പറഞ്ഞതിതാണ്. വിഷ്ണുപ്രിയയെ കൊ ല്ലാനുള്ള ക ത്തി സ്വയം നിർമിച്ചതാണെന്നും തെളിവെടുപ്പിനിടെ ശ്യാംജിത്ത് പൊലീസിനോട് പറഞ്ഞു.
ഇരുതല മൂ ർച്ചയുള്ള ക ത്തി നിർമിച്ചത് മൂന്നുദിവസം കൊണ്ടാണെന്നും ഇതിനുള്ള ഇരുമ്പും പിടിയും വാങ്ങിയത് പാനൂരിൽ നിന്നാണെന്നും പൊലീസ് പറയുന്നു. ക ത്തി മൂ ർച്ച കൂ ട്ടാനുള്ള ഉപകരണവും വീട്ടിൽനിന്ന് കണ്ടെത്തി. കട്ടിങ് മെഷീൻ ഉപയോഗിക്കാനും പ്ര തി പദ്ധതിയിട്ടു. ഇതിനായി കട്ടിങ് മെഷീൻ വാങ്ങി, പവർ ബാങ്കും കരുതി. എന്നാൽ പദ്ധതി പിന്നീട് വേണ്ടെന്നു വയ്ക്കുകയായിരുന്നുവെന്നു പൊലീസ് പറയുന്നു.
ശരീരം പരിശോധിച്ച ഡോക്ടർമാർ പറഞ്ഞത് കേട്ടോ? നടുങ്ങി കേരളക്കര