
ഗ്രീഷ്മ അറിഞ്ഞത് പോലും പിന്നീട്, പോലീസ് എല്ലാം മുൻകൂട്ടി കണ്ടുകൊണ്ടു തന്നെ
ഷാരോൺ രാജ് കൊ ലപാതകക്കേസിലെ മു ഖ്യപ്രതി ഗ്രീഷ്മയെ അന്വേഷണ സംഘം കന്യകാത്വ പരിശോധനയ്ക്ക് വിധേയമാക്കിയതായി റിപ്പോർട്ട്. അതീവ ര ഹസ്യമായാണ് അന്വേഷണ സംഘം ഗ്രീഷ്മയെ തൈക്കാട് ആശുപത്രിയിൽ എത്തിച്ച് പ രിശോധന നടത്തിയത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ . ഇക്കാര്യം ഗ്രീഷ്മ തന്നെയാണ് തന്റെ അ ഭിഭാഷകനെയും വീട്ടുകാരെയും അറിയിച്ചത്. മറുനാടൻ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
സംഭവം തൃശൂരിൽ.. ഭാര്യയെ ഒടുവിൽ കണ്ടെത്തിയപ്പോൾ പ്രതി ആരെന്നറിഞ്ഞ് പൊട്ടിക്കരഞ്ഞ് ഭർത്താവ്
ഗോൾഡൻ കാസ്റ്റൽ റിസോർട്ടിൽ താമസിച്ചിട്ടില്ലന്ന് വാദിച്ചാൽ അത് പൊളിക്കാനുള്ള ശ്രമമായിട്ടാണ് കന്യകാത്വ പരിശോധനയെന്നാണ് സൂചന. കേ സിൽ 90 ദിവസത്തിനുള്ളിൽ കു റ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ആശുപത്രിയിലെ ശൗചാലയത്തിലും, അഴകിയ മണ്ഡപത്തിലെ കടയിലും കുഴിത്തുറ പാലത്തിലും തെളിവെടുപ്പ് നടത്തിയശേഷം ഗ്രീഷ്മയെ തൃപ്പരപ്പിലെ ഗോൾഡൻ കാസൽ ലോഡ്ജിലെത്തിച്ചും സംഘം കഴിഞ്ഞ ആഴ്ച തെ ളിവെടുപ്പ് നടത്തിയിരുന്നു.
18 കാരൻ പി ടിയിലാകുമ്പോൾ പുറത്തുവരുന്നത്
തെളിവെടുപ്പിൽ ഗ്രീഷ്മ സഹകരിച്ചിരുന്നു. തെളിവെടുപ്പിനിടയിൽ ഗ്രീഷ്മയുടെ അച്ഛനെ അന്വേഷണസംഘം വീട്ടിലേക്ക് വിളിച്ചു വരുത്തിയിരുന്നു. മുമ്പും ജ്യൂസിൽ ക ളനാശിനി കലർത്തി ഷാരോണിന് നൽകിയിരുന്നതായി ഗ്രീഷ്മയുടെ വെളിപ്പെടുത്തൽ. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിലാണ് അന്വേഷണ സംഘത്തിന് ഗ്രീഷ്മയെ കുടുക്കാനായത്.
അങ്കണവാടിയിലേക്ക് പോയ 4 വയസുകാരന് സംഭവിച്ചത്… കേരളത്തെ ഒന്നടങ്കം നടുക്കിയ സംഭവം