
ദിലീപ് കേ സിൽ , സായി ശങ്കറിന്റെ കുമ്പസാരം കേട്ട് ന ടുങ്ങി കേരളക്കര
ദിലീപ് കേസിൽ നിർണ്ണായകമായ രേ ഖകൾ മായിച്ചു കളഞ്ഞ കഴിഞ്ഞ ദിവസം മാധ്യമങ്ങൾക്കു മുൻപിൽ വരികയും, നിരവധി വെളിപ്പെടുത്തലുകൾ നടത്തുകയും തന്റെ ജീവന് ഭീ ഷണിയുണ്ടെന്ന് അറിയിക്കുകയും ചെയ്തിരുന്നു.
മണിക്കൂറുകളോളം മൊബൈലിൽ ഗെയിം കളിച്ച 15 കാരന് സംഭവിച്ചത് കണ്ടോ? വീഡിയോ
രഹ സ്യ വിവരങ്ങൾ വെ ളിപ്പെടുത്തിയതുകൊണ്ടാണ് തന്റെ ജീ വന് ഭീ ഷണിയുണ്ടെന്ന് സായി പറഞ്ഞിരിക്കുന്നത്. രേ ഖകൾ ന ശിപ്പിച്ച ഉപകരണങ്ങൾ അ ഭിഭാഷകരുടെ കയ്യിൽ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
തെ ളിവുകൾ ന ശിപ്പിക്കണം എന്ന് പറഞ്ഞല്ല തന്നെ വിളിച്ചത്. അ ഭിഭാഷകരുടെ ഓഫീസിൽ എത്തിയപ്പോളാണ് തെ ളിവുകൾ നശിപ്പിക്കണം എന്ന കാര്യം പറഞ്ഞത്. ഇക്കാര്യം ഒരിക്കൽ പോലും പുറത്തു പറയരുത് എന്നും ദിലീപിന്റെ അ ഭിഭാഷകൻ തന്നോട് പറഞ്ഞിരുന്നു.
ഷജ്ന മുൻപും പ്രശ്നക്കാരി, ആദ്യ വിവാഹത്തിലും കാണിച്ചത് കണ്ടോ? എല്ലാം പുറത്തുവിട്ട് കുടുംബം
രേ ഖകൾ ന ശിപ്പിച്ചതിന് അവർ പ്രതിഫലം നൽകാം എന്ന് പറഞ്ഞിരുന്നു. പക്ഷെ പ്രതിഫലം ഇതുവരെയും കിട്ടിയിട്ടില്ല. 2021 ജനുവരി മുതൽ കേ സുമായി ബന്ധപ്പെട്ടു നടന്ന സംഭവങ്ങൾ പലതും തനിക്കറിയാം.
പുറത്തു പറയാൻ പറ്റുന്ന കാര്യങ്ങളല്ല അതിൽ പലതും. അതുകൊണ്ടാണ് ജീവന് ഭീ ഷണി ഉള്ളതെന്ന് പറയുന്നതെന്നും സായി ശങ്കർ പറഞ്ഞു. ലാപ്ടോപ്പ് രാമൻ പിള്ള അസോസിയേറ്റിന്റെ കൈകളിലാണ് ഉള്ളത്.
പ്രതികരിച്ച് നടൻ ശ്രീനിവാസൻ, പറഞ്ഞത് കേട്ടോ
ഇത്രയും രേ ഖകൾ മുംബൈയിൽ കൊണ്ടുപോയ ഫോണുകളിൽ ഇല്ല. ദിലീപിന്റെ അ ഭിഭാഷകർ താനുമായി ബന്ധപ്പെട്ടിട്ടു പത്തു ദിവസത്തേക്കാൾ അധികമാകുന്നു. സുര ക്ഷാ കണക്കിലെടുത്തു പലസ്ഥലങ്ങളിലും മാറി മാറി താമസിച്ചു വരികയായിരുന്നു.
പലപ്പോഴൊക്കെ തനിക്കു മടുപ്പു തോന്നിട്ടുണ്ട്. ഒന്നും ചെയ്യുവാൻ പറ്റാത്ത അവസ്ഥ ഉണ്ടായിട്ടുണ്ട്. ദിലീപ് തൻ ചെയ്തിട്ടില്ല എന്ന് പറഞ്ഞു നിഷേധിക്കുന്ന പലകാര്യങ്ങളും തെളിക്കുന്ന ചിത്രങ്ങൾ നശിപ്പിച്ചു കളഞ്ഞു.
പുഴയിലിറങ്ങിയ നാട്ടുകാർ കണ്ട കാഴ്ച, പട്ടാമ്പിയിൽ യുവതിക്ക് സംഭവിച്ചത് കണ്ടോ?
ഇതുമായി ബന്ധപ്പെട്ടു കോ ടതിയിൽ ര ഹസ്യ മൊഴി നൽകുവാൻ ഇരിക്കുകയാണ്. തനിക്കു പോലീസ് സുര ക്ഷാ ഒരുക്കുമെന്നാണ് കരുതുന്നത്. സ മ്മർദ്ദം താങ്ങാൻ ആകാതെയാണ് കീഴടങ്ങിയതെന്നു സായി വ്യക്തമാക്കി.
തുറന്നടിച്ച് ജിഷയുടെ അമ്മയുടെ രാജേശ്വരി, മുഴവൻ കേട്ടോ