കേരളത്തിൽ ഇത് ആദ്യം, അദ്ധ്യാപിക അറ സ്റ്റിൽ… യുവതി ചെയ്തത് എന്തെന്ന് കണ്ടോ?
കേരളം ചരിത്രത്തിൽ ആദ്യമായി എന്ന് തോന്നുന്നു, രാഷ്ട്രീയ കൊലപാതക കേസിൽ ഒരു വനിത അറസ്റ്റിൽ. പുന്നോൽ ഹരിദാസൻ വ ധക്കേസിലെ പ്ര തി ആർ. എസ്. എസ് നേതാവ് നിജിൻ ദാസിന് ഒ ളിവിൽ താമസിക്കാൻ വീട് വിട്ടു നൽകിയ അദ്ധ്യാപികയുടെ വീടിന് നേരെ ബോംബേ റ്. ഇവരെ വെള്ളിയാഴ്ച്ച രാത്രി പൊ ലിസ് ഇവരെ അറ സ്റ്റു ചെ യ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇവരുടെ പിണറായി പാണ്ട്യാല മുക്കിലെ വീടിനു നേരെ ബോം ബേ റുണ്ടായത്
എറണാകുളത്ത് ഓടുന്ന KSRTC ബസിൽ സംഭവിച്ചത്, എങ്ങും കൈയ്യടി
വെള്ളിയാഴ്ച പുലർച്ചെ നിജൻ ദാസിനെ അ റസ്റ്റ് ചെയ്തതിന് പിന്നാലെ രാത്രിയോടെയാണ് പുന്നോൽ അമൃത വിദ്യാലയത്തിലെ അദ്ധ്യാപികയായ രേഷ്മയെ അ റസ്റ്റ് ചെയ്തത്. ചകൃത്ത് മുക്ക് സ്വദേശിനായ രേഷ്മ പ്ര തിക്ക് വീട് വിട്ടു നൽകിയതുകൊ ലക്കേസ് പ്ര തിയാണെന്ന് അറിഞ്ഞുകൊണ്ടു തന്നെയാണെന്നാണ് പൊ ലീസിന് ലഭിച്ച വിവരം. ഈ സാഹചര്യത്തിലാണ് അറ സ്റ്റ്.
ഒ ളിച്ചു താമസിക്കാൻ വീട് വിട്ടു നൽകണമെന്ന് വിഷുവിന് ശേഷമാണ് നിജിൻ ദാസ് രേഷ്മയോട് ആവശ്യപ്പെട്ടത്. രേഷ്മയുടെ ഭർത്താവ് പ്രശാന്ത് പ്രവാസിയാണ്. രേഷ്മയും മക്കളും അണ്ടലൂർ കാവിനടുത്തെ വീട്ടിലാണ് താമസിക്കുന്നത്.
രണ്ട് വർഷം മുമ്പ് നിർമ്മിച്ച രണ്ടാമത്തെ വീടാണ് പാണ്ട്യാലമുക്കിലേത്. ഇവിടെ നിന്നാണ് നിജിൻ ദാസിനെ ക സ്റ്റഡിയിൽ എടുത്തത്. ഭർത്താവിന്റെ അറിവോടെയാണ് വീട് വാടകയ്ക്ക് നൽകിയതെന്നും സൂചനയുണ്ട്.
സി പി എം ശക്തികേന്ദ്രത്തിലാണ് ഇത്രയും ദിവസം ആർഎസ്എ സ് തലശ്ശേരി ഗണ്ട് കാര്യവാഹകായ നിജിൻ ദാസ് ഒളിവിൽ കഴിഞ്ഞത്. ഓട്ടോറിക്ഷ ഡ്രൈവറാണ് ഇയാൾ. നിജിൻ ഒളിവിൽ താമസിച്ച വീടിന് നേരെ ബോം ബ്ആക്ര മണം ഉണ്ടായ സംഭവത്തിൽ പിണറായി പൊ ലിസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്..
ഹോ… പ്രതിശ്രുത വരനോട് വധു ചെയ്തത് കണ്ടോ? കാരണം
ഫെബ്രുവരി 21 തിങ്കളാഴ്ച പുലർച്ചെയാണ് തലശ്ശേരി പുന്നോൽ സ്വദേശി ഹരിദാസിനെ 2 ബൈക്കുകളിലായി എത്തിയ നാലംഗസംഘം വെ ട്ടിക്കൊ ലപ്പെടുത്തിയത്. സ്വന്തം വീടിന് മുന്നിൽ വച്ച് ഇരുപതോളം വെ ട്ടേറ്റ ഹരിദാസ് ആശുപത്രിയിൽ എത്തുന്നതിന് മുമ്പേ മ രിച്ചു.
മാതാപിതാക്കൾ പുറത്തുപോയ സമയത്ത് വീട്ടിൽ എത്തിയ യുവാവ് ചെയ്തത്