മകന്റെ ഒന്നാം പിറന്നാൾ ആഘോഷിക്കാനായി ഒരുങ്ങിയ വീട്, എന്നാൽ സംഭവിച്ചത്… എങ്ങനെ സഹിക്കും
ഇളയമകന്റെ ഒന്നാം പിറന്നാളിലാണ് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ടെക്നോ പാർക്ക് ജീവനക്കാരനായ യുവാവിന് ദാരു ണാന്ത്യം. കഴിഞ്ഞ തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് 36 കാരനായ രഞ്ജിത്ത് കെ.എസ്.ആർ.ടി.സി ബസിടിച്ച് മ ര ണപ്പെട്ടത്.
തലവേദന മാറാൻ ആൾദൈവത്തെ കണ്ട യുവതിക്ക് സംഭവിച്ചത് കണ്ടോ? ന ടുക്കം മാറാതെ വീട്ടുകാരും നാട്ടുകാരും
ജനുവരി 23 നാണ് രഞ്ജിത്തിന്റെ ഇളയ മകൻ ആരിഷിന്റെ ജന്മദിനം. സുപ്രസിദ്ധ പിന്നണി ഗായകൻ ബ്രഹ്മാനന്ദന്റെ അനുജൻ പരേതനായ പരമാനന്ദന്റെ മകനാണ് രഞ്ജിത്ത്.
മലയിൻകീഴ്- പാപ്പനംകോട് റോഡിൽ ചൂഴാറ്റുകോട്ട പമ്പ് ഹൗസിന് സമീപമായിരുന്നു അപ കടം. നൈറ്റ് ഡ്യൂട്ടിക്ക് ബൈക്കിൽ പോവുകയായിരുന്ന രഞ്ജിത്ത് ബൈക്ക് നിറുത്തി മൊബൈലിൽ സംസാരിക്കുന്നതിനിടെ അതേ ദിശയിൽ അമിതവേഗത്തിൽ വന്ന കെ.എസ്.ആർ.ടി.സി ബസ് ഇ ടി ച്ച് തെ റിപ്പി ക്കുകയായിരുന്നു.
ഭക്ഷണം ഡെലിവറി ചെയ്യാൻ പോയ ഡെലിവറി ബോയ് ഫ്ളാറ്റിൽ കണ്ടത് ഞെ ട്ടിക്കുന്ന കാഴ്ച, പിന്നീട് നടന്നത്
ബൈക്ക് എതിർദിശയിൽ വീ ഴുകയും രഞ്ജിത്ത് ബസിന്റെ പുറകിലത്തെ ടയറിന് അടിയിൽ പെ ടു കയുമായിരുന്നു. ടയറിനടിയിൽ കു രുങ്ങി യ രഞ്ജിത്തിനെ ഏറെ നേ രത്തെ ശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്.
അപ്പോഴേക്കും മര ണം സംഭവിച്ചിരുന്നു. തിരുവനന്തപുരം ടെക്നോപാർക്കിലെ ഐഡയനാമിക് സോഫ്റ്റ് വെയർ കമ്പനിയിലെ ടീം ലീഡറായിരുന്നു രഞ്ജിത്ത്.
തിരുവനന്തപുരത്ത് വീട്ടമ്മക്ക് സംഭവിച്ചത് കണ്ടോ? നേരിൽ കണ്ട മകൾ പറഞ്ഞ മൊ ഴി കേട്ട് ഞെ ട്ടി കുടുംബം
മണക്കാട് വാടകയ്ക്ക് താമസിച്ചിരുന്ന ശേഷം മൂന്നു വർഷം മുൻപാണ് കുടുംബസമേതം മലയിൻകീഴ് പുലരി നഗറിൽ സ്ഥലം വാങ്ങി വീട് നിർമിച്ച് താമസമാക്കിയത്.
മൃ തദേ ഹം മെഡിക്കൽകോളേജ് ആശുപത്രിയിൽ പോസ്റ്റ് മോ ർ ട്ടത്തിന് ശേഷം മാറനല്ലൂർ വൈദ്യുതി ശ്മശാ ന ത്തിൽ സംസ്കരിച്ചു. അമ്മ- വസന്തകുമാരി , ഭാര്യ- എൽ.ശ്രുതി ,മക്കൾ- ആർ. എസ്. ആഗ്നേയ്,ആർ. എസ്. ആരിഷ്.
ആശുപത്രയിൽ കിടക്കുന്ന വൃദ്ധനെ തേടി എന്നും ഒരു ജീവി എത്തുന്നു; ആ ജീവിയുടെ പിന്നാലെ പോയ നേഴ്സ് കണ്ടത്