
മകളുടെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാരുടെ കാലുപിടിച്ചു.. ഒടുക്കം അറിഞ്ഞത് മര ണ വാർത്ത
കോട്ടയം മെഡിക്കൽ കോളജിലെ ചികിൽസയിലുണ്ടായ അനാസ്ഥയിൽ മകളുടെ ജീവൻ നഷ്ടമായെന്ന പരാതിയുമായി പിതാവ്. ഇടുക്കി ഏലപ്പാറ സ്വദേശി ലിഷമോളുടെ പിതാവ് സി. ആർ. രാമർ ആണ് ആരോഗ്യ മന്ത്രിക്ക് അടക്കം പരാതി നൽകിയത്. ഞായറാഴ്!ച രാവിലെ കടുത്ത തലവേദനയെ തുടർന്ന് ലിഷമോളെ ഏലപ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.
വിവാഹിതയായിട്ട് 6 മാസം മാത്രം – 19 വയസ് മാത്രം പ്രായം – ഒടുവിൽ 6 മാസം കൊണ്ട് അവൾ ജീവിതം മടുത്തു
തുടർന്ന് പീരുമേട് താലൂക്ക് ആശുപത്രിയിലും അവിടെ നിന്ന് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. 1.45ന് മെഡിക്കൽ കോളജിൽ എത്തിയെങ്കിലും ഡോക്ടർമാർ പരിശോധിക്കാൻ തയാറായില്ല. പല തവണ ആവശ്യപ്പെട്ടതോടെയാണ് 3.30ന് സ്കാനിങ് നടത്താൻ പോലും തയാറായത്.
ഈ റിപ്പോർട്ടും യഥാസമയം പരിശോധിച്ചില്ലെന്നാണ് പരാതി. തിരക്കുളളവർക്കു മറ്റു ആശുപത്രികളിലേക്കു പോകാം എന്നു മെഡിക്കൽ കോളജിലെ ഡോക്ടർമാർ പറഞ്ഞതോടെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് യുവതിയെ കൊണ്ടു പോകേണ്ടിവന്നു.
ഒടുവിൽ അവൾ പോയി – പൊലീസ് പറയുന്നത് കേട്ട് പൊട്ടിക്കരഞ്ഞു യുവതിയുടെ കുടുംബം – സംഭവം കൊല്ലത്ത്
ഇവിടെ എത്തിയപ്പോഴാണ് ലിഷമോൾ അരമണിക്കൂർ മുൻപ് മ രിച്ചു എന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചത്. ലിഷമോളുടെ മര ണത്തിൽ മെഡിക്കൽ കോളജിലെ ജീവനക്കാർക്ക് വീഴ്ചയുണ്ടായെന്നാണ് പരാതി. കുറ്റക്കാർക്കെതിരെ ന ടപടി വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം
കാണികൾ എല്ലാവരും ഒരേപോലെ എഴുനേറ്റ് നിന്ന് കയ്യടിച്ചുപോയി , വീഡിയോ കാണാം