
കോഴിക്കോട് 22 കാരിക്ക് സംഭവിച്ചത് കണ്ടോ? ഞെ ട്ടൽ മാറാതെ നാട്ടുകാർ
പെൺകുട്ടിയുടെ അ ലർച്ച കേട്ടാണ് നാട്ടുകാർ ഓടിയെത്തിയത് അപ്പോൾ കണ്ടത് ഒരു യുവാവ് കുപ്പിയിലെ പെ ട്രോൾ എടുത്ത് യുവതിയുടെ ദേഹത്തു ഒ ഴിക്കുന്നതും പിന്നാലെ തീകൊ ളുത്തുന്നതും ആയിരുന്നു. വസ്ത്രങ്ങളെല്ലാം ക ത്തിക്കരിച്ച മാoസം എന്ന നിലയിൽനിന്ന് ഇരുവരെയും ഹോസ്പിറ്റൽ എത്തിച്ചത്.
പുതുപ്പള്ളിയിൽ നാടിനെ ഞെ ട്ടിച്ച സംഭവം, റോസന്നയുടെ കു റ്റസമ്മത മൊ ഴി പുറത്ത്… പറഞ്ഞ കാരണം കേട്ടോ
തലയിലൂടെ പെട്രോൾ ഒഴിച്ചതിനാൽ ശരീരം ആകെ തീആ ളിപ്പടരുകയായിരുന്നു. ഇപ്പോൾ ഇതാ യുവതി മ രിച്ചു എന്ന് ക ണ്ണീരിലാഴ്ത്തുന്ന വാർത്തയാണ് പുറത്തു വന്നിരിക്കുന്നത്. തിക്കോടി പഞ്ചായത്ത് ഓഫീസിലെ താൽക്കാലിക ജീവനക്കാരി കൃഷ്ണപ്രിയയാണ് ഗു രുതരമായ പൊ ള്ളലേറ്റ് മര ണമ ടഞ്ഞത്.
യുവതിയെ തീകൊ ളുത്തിയ ശേഷം ആ ത്മഹ ത്യയ്ക്കു ശ്രമിക്കുകയായിരുന്നു അയൽവാസിയായ നന്ദു. കൃഷ്ണപ്രിയക്ക് 90% പൊ ള്ളൽ ഏറ്റിരുന്നു. യുവതിയെ തീകൊ ളുത്തിയതിനു പിന്നാലെ ആ ത്മഹ ത്യക്ക് ശ്രമിച്ച നന്ദു കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ഗു രുതര അ വസ്ഥയിലാണ്.
എറണാകുളത്ത് അച്ഛനെ മകളും അമ്മയും ചേർന്ന് ചെയ്തത് കണ്ടോ? കാരണമറിഞ്ഞു ന ടുങ്ങി നാട്ടുകാർ
തിക്കോടി കാട്ടുവയൽ കുനി മനോജിന്റെ മകളാണ്. തിക്കോടി വലിയ മഠത്തിൽ മോഹനന്റെ മകൻ നന്ദു എന്ന നന്ദു ലാൽ ആണ് തീകൊ ളുത്തിയത്. പ്രണയഭ്യർതന നി രസിച്ചത് ആണ് അ ക്രമണ ത്തിന് കാരണമായത്. പഞ്ചായത്ത് ഓഫീസിലേക്ക് നടന്നു വരികയായിരുന്ന കൃഷ്ണ പ്രിയയെ സംസാരിക്കാൻ എന്ന വ്യാ ജന തടഞ്ഞു നിർത്തി കൈയിൽ കരുതിയ പെ ട്രോൾ ദേ ഹത്തൊഴിച്ച് തീകൊ ളുത്തുകയായിരുന്നു.
ഇതുവരെയും നാട്ടുകാർ ആണ് ഹോസ്പിറ്റൽ എത്തിച്ചത്. ക രച്ചിൽ കേട്ട് ഓടിയെത്തിയ പഞ്ചായത്ത് ഓഫീസിലെ ജീവനക്കാർ ആണ് വെള്ളമൊ ഴിച്ച് തീകെടുത്തിയത്. സംഭവത്തിൽ ഗു രുതരമായി പ രിക്കേറ്റ രണ്ടു പേരും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
എറണാകുളത്ത് അച്ഛനെ മകളും അമ്മയും ചേർന്ന് ചെയ്തത് കണ്ടോ? കാരണമറിഞ്ഞു ന ടുങ്ങി നാട്ടുകാർ
തീകൊ ളുത്തും മുൻപ് തന്നെ കു ത്തിപ്പ രിക്കേൽപ്പിച്ചതായി പ്രിയ മൊഴി നൽകി. കൃഷ്ണ പ്രിയയെ നന്ദു ഏറെ നാളായി ശ ല്യം ചെയ്തിരുന്നതായി ബന്ധുക്കൾ പറയുന്നു. ഏറെനാളായി കൃഷ്ണ പ്രിയയുമായി പരിചയത്തിൽ ആയിരുന്നു നന്ദു. സമീപകാലത്തായി പെൺകുട്ടിയെ നിരന്തരം ശ ല്യം ചെയ്തിരുന്നതായി കുടുംബാംഗങ്ങളും അയൽവാസികളും പറയുന്നു.
വസ്ത്രം ധരിക്കുന്നതിനു മുടി കെട്ടുന്നതിനു അടക്കം ഇയാൾ നിർദ്ദേശങ്ങൾ നൽകിയിരുന്നു. അത് അനുവദിച്ചില്ലെങ്കിൽ പെൺകുട്ടിയെ ചീ ത്ത പറയും പറയുമായിരുന്നു. അടുത്തിടെ പെൺകുട്ടിയുടെ ഫോൺ ഇയാൾ കൈവശപ്പെടുത്തി.
കഴിഞ്ഞ ദിവസം വീട്ടിൽ വന്ന് പെൺകുട്ടിയെയും അച്ഛനെയും ഭീ ഷണിപ്പെടുത്തുകയും ചെയ്തു. മാ നഹാനി ഭ യന്നാണ് പോ ലീസിൽ പ രാതി നൽകാതിരുന്നത് എന്ന് ബന്ധുക്കൾ പറയുന്നത്.
തിരുവനന്തപുരം വർക്കലയിൽ അച്ഛന് പിന്നാലെ മകനും സംഭവിച്ചത് കണ്ടോ