
ആ രംഗം നേരിൽ കണ്ട അനുജത്തി ചെയ്തത് കണ്ടോ? വി റങ്ങ ലിച്ചു വീട്ടുകാർ
പ്രസവിക്കാൻ പേ ടി ച്ച് നാട്ടുമ രുന്ന് കഴിച്ച് സ്വയം ഗ ർ ഭഛി ദ്ര ത്തിനു ശ്രമിച്ച ഏഴുമാസം ഗർഭിണിയായ യുവതി മ രി ച്ചു.
ഇനി ഇല്ല ഈ പിഞ്ചോമനയുടെ കളിചിരികൾ, സംഭവിച്ചത് എന്തെന്ന് അറിഞ്ഞ് ന ടു ക്കം മാറാതെ ഒരു നാട് മുഴുവൻ
ചെന്നൈ കൊരട്ടൂരിൽ വാടകയ്ക്ക് താമസിക്കുന്ന ഒഡിഷ സ്വദേശി പ്രതാപിന്റെ ഭാര്യ കുമാരി കഞ്ജകയാണ് മരിച്ചത്. ഇരുപത്തി മൂന്നു വയസ്സായിരുന്നു.
ഇരുവരും കെട്ടിടനിർമാണ തൊഴിലാളികളായിരുന്നു. ഒഡിഷയിലുള്ള കുമാരിയുടെ മൂത്തസഹോദരി ഈ മാസമാദ്യം പ്രസവത്തെത്തുടർന്ന് മരിച്ചതായി പോലീസ് പറഞ്ഞു.
രമേശ് വലിയശാലയുടെ വീട്ടിൽ ഇന്നലെ രാത്രി നടന്നത്, മിനി പോയപോക്കിൽ ചെയ്ത കണ്ടോ
എഴുമാസം ഗർഭിണിയായ കുമാരി മ രണാ നന്തര ചടങ്ങുകൾക്ക് സ്വദേശത്തേക്ക് പോയപ്പോൾ പ്രസവത്തിന്റെ ബു ദ്ധിമു ട്ടുകളെക്കുറിച്ച് ഒരുപാ ടുകാര്യങ്ങൾ നാട്ടുകാരിൽനിന്നു കേട്ടറിഞ്ഞു.
സഹോദരിയെപ്പോലെ താനും പ്ര സവ ത്തിനിടെ മ രി ക്കുമോ എന്നു ഭ യ പ്പെട്ട യുവതി ഭർത്താവിനെ പോലും അറിയിക്കാതെ സ്വയം ഗ ർഭഛി ദ്രം നടത്താൻ തീരുമാനിക്കുകയായിരുന്നു.
മലയാള സിനിമ സീരിയൽ ലോകത്തിന് മറ്റൊരു ന ഷ്ടം കൂടി, പ്രിയ കലാകാരിക്ക് വിട
ഇതിന് ബന്ധുവായ സ്ത്രീയിൽനിന്ന് ഗ ർഭം അ ലസി പ്പിക്കാൻ സഹായം തേടി. അവരാണ് യുവതിക്ക് നാട്ടുമ രുന്ന് നൽകിയത്.
മ രു ന്ന് കഴിച്ചു തുടങ്ങിയതോടെ അ ടിക്കടി യുവതിക്ക് വ യറുവേ ദനയും മറ്റു ശാരീരികാ അസ്വസ്ഥതകളും ഉണ്ടായിരുന്നു .
വെള്ളത്തിൽ ഒഴുകിനടന്ന സ്റ്റീൽ മാത്രം എടുക്കാൻ ഇറങ്ങിയ നാട്ടുകാരൻ നി ലവി ളിച്ചു കൊണ്ട് ഓടി
എന്നാൽ മരു ന്നിന്റെ കാര്യം ഭർത്താവിനോട് പറയാത്തത് കാരണം ആരോഗ്യ പ്രശ്നങ്ങൾ യുവതി മറച്ചുവെച്ചു.
കഴിഞ്ഞ ദിവസം വീട്ടിൽ കു ഴഞ്ഞു വീ ണപ്പോ ഴാണ് കുമാരിയെ ഭർത്താവ് ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കിൽപ്പോക്ക് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും കൊണ്ടുപോയത്.
പരിശോധനയിൽ ഗ ർഭാശ യത്തിൽ സ ങ്കീർണമായ അ ണുബാധ കണ്ടെത്തി. അ ടിയന്തര ശ സ്ത്രക്രിയ നടത്തിയെങ്കിലും യുവതിയെ ര ക്ഷിക്കാ നായില്ല. മൃ തദേ ഹം പോ സ്റ്റുമോ ർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.
ബാലക്ക് അമൃത കൊടുത്ത പണി കണ്ടോ? ബാല ഇനി പെടുമോ?