
തൃശ്ശൂരിൽ നാടിനെ നടുക്കിയ സംഭവം, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
തൃശൂർ നഗരത്തിൽ യുവാവിനെയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. മ രിച്ച നിലയിൽ കണ്ടെത്തിയ ക മിതാക്കളിൽ രസ്മയുടെ മ രണം കൊലപാതകമെന്ന് സ്ഥിരീകരിച്ചു.
എല്ലാം പാതിയിൽ അവസാനിക്കുന്നു… പറയാൻ വച്ച ആഗ്രഹം…. കണ്ണീരോടെ ശ്രീമയി
പോ ലീസിന്റെ നിഗമനങ്ങൾ ശരിവെക്കുന്ന പോ സ്റ്റ്മാർട്ടം റിപ്പോർട്ട് പുറത്തുവന്നു. തൃശൂർ കല്ലൂർ സ്വദേശിനിയായ രസ്മയാണു ഹോട്ടൽ മുറിയിൽ കൊ ല്ലപ്പെട്ടത്. പാലക്കാട് മേലാർകോട് കൊട്ടേക്കാട് സ്വദേശി ഉറവക്കോട്ടിൽ ഗിരിദാസിനെ തൂ ങ്ങിമരിച്ച നിലയിലും കണ്ടത്തി.
ബുധനാഴ്ചയാണ് തൃശൂരിലെ സ്വകാര്യ ഹോട്ടൽ മുറിയിൽ മ രിച്ച നിലയിൽ ക മിതാക്കളെ കണ്ടെത്തിയത്. രസ്മയെ ക ഴുത്തുഞെരിച്ചു കൊ ലപ്പെടുത്തിയശേഷം ഗിരിദാസ് തൂ ങ്ങിമരിച്ചതാണെന്ന പൊ ലീസിന്റെ പ്രാഥമിക നിഗമനം ശരിവയ്ക്കുന്നതാണു പോ സ്റ്റ്മോർട്ടം റിപ്പോർട്ട്.
ഭർത്താവുമായി പി രിഞ്ഞു കഴിഞ്ഞിരുന്ന രസ്മയുമായി ഗിരിദാസ് അടുപ്പത്തിലായിരുന്നുവെന്നും പൊ ലീസ് പറഞ്ഞു. ഞായറാഴ്ച ഹോട്ടലിൽ മുറിയെടുത്ത ഇവരെ ബുധൻ വൈകിട്ട് ഏഴോടെ മുറിക്കുള്ളിൽ മ രിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഭർത്താവുമായി വേ ർപിരിഞ്ഞു കഴിയുകയാണു രസ്മ. ഇവർക്ക് ആറു വയസ്സുള്ള ഒരു കുഞ്ഞും ഉണ്ട്. രസ്മയുടെ വല്യച്ഛന്റെ മകന്റെ സുഹൃത്താണ് ഗിരിദാസ്.
ഇരുവരും തമ്മിൽ വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ ബന്ധത്തിൽനിന്നു രസ്മ പിൻമാറുമോ എന്നു ഗിരിദാസ് സം ശയിച്ചിരുന്നതായി പൊ ലീസ് പറഞ്ഞു.
മ ദ്യം കഴിപ്പിച്ചശേഷം ക ഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ നിലയിലാണ് രസ്മയെ കണ്ടെത്തിയത്. തൂ ങ്ങിയ നിലയിലായിരുന്നു ഗിരിദാസ്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇരുവരും ഹോട്ടലിൽ മുറി എടുത്തത്. ബുധനാഴ്ച രാവിലെ മുതൽ മുറി അടഞ്ഞു കിടക്കുകയായിരുന്നു. സം ശയം തോന്നിയതിനെ തുടർന്നു ഹോട്ടലുകാർ പൊ ലീസിൽ വിവരമറിയിക്കുകയായിരുന്നു.
വൈകിട്ട് 6.45ഓടെ മുറി തുറന്നപ്പോഴാണ് ഇരുവരെയും മ രിച്ചനിലയിൽ കണ്ടത്. ഈസ്റ്റ് എസ് ഐ ഉമേഷിന്റെ നേതൃത്വത്തിലുള്ള പൊ ലീസ് സംഘം മേ ൽനടപടികൾ സ്വീകരിച്ചു.
കേരളത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിയ സംഭവം, വേദനയോടെ കുടുംബം