
കൊല്ലത്ത് നടന്ന സംഭവം, ആ കാഴ്ച കണ്ട് നടുങ്ങി നാട്ടുകാർ
നഗരത്തെ നടുക്കിക്കൊണ്ടാണ് അടുത്ത വീട്ടുക്കാർ പോലും അറിയാതെ ഈശ്വരിയാ എന്ന യുവതിയുടെ കൊ ലപാതകം നടന്നത്. ഇരവിപുരത്ത് മദ്യല ഹരിയില്‍ യുവാവ് കമ്പിവടികൊണ്ട് ഭാര്യയെ ത ലയ്ക്കടിച്ചുകൊന്നു.
പൊട്ടിക്കരഞ്ഞ് കുടുംബം, 35 കാരിക്ക് സംഭവിച്ചത് കണ്ടോ…
ഇരവിപുരം ചന്തയുടെ എതിര്‍വശത്ത് വാടകയ്ക്കുതാമസിക്കുന്ന ഈശ്വരിയാണ് മരിച്ചത്. ഇരുപത്തിയേഴു വയസ്സായിരുന്നു. ശനിയാഴ്ച രാത്രിയായിരുന്നു നാടിനെ നടുക്കിയ ഈ കൊ ലപാതകം നടന്നത്.
ഭാര്യ മരിച്ചതറിയാതെ അടുത്തമുറിയിലെ കട്ടിലില്‍ കിടന്നുറങ്ങിയ ഭര്‍ത്താവ് മുരുകൻ എന്ന നാല്പത്തിരണ്ടുകാരനെ ഇരവിപുരം പോ ലീസ് അറ സ്റ്റ് ചെയ്തു.
ഭാര്യയുടെ ആഗ്രഹം സാധിച്ചു കൊടുക്കാൻ ഒരുങ്ങിയ ഭർത്താവിനും മകനും സംഭവിച്ചത് കണ്ടോ?
മാടന്നട – ഇരവിപുരം റോഡില്‍ ഇരവിപുരം മാര്‍ക്കറ്റിന്റെ എതിര്‍വശത്താണ് മുരുകനും ഈശ്വരിയും മക്കളായ സരസ്വതിയും ശങ്കരേശ്വരിയും താമസിക്കുന്നത്. വീട്ടില്‍ത്തന്നെ വസ്ത്രങ്ങള്‍ ഇസ്തിരിയിട്ടുനല്‍കുന്ന ജോലിയാണ് മുരുകന്. ഈശ്വരി കടകളില്‍ സഹായിയായി പോയിരുന്നു. മ ദ്യപിച്ചെത്തുന്ന മുരുകന് ഭാര്യയോട് പതിവായി വഴക്കിടാറുണ്ടായിരുന്നു.
ശനിയാഴ്ച വൈകീട്ട് പുത്തന്‍നട എ.കെ.ജി. ജങ്ഷനുസമീപം താമസിക്കുന്ന സഹോദരി മഹാലക്ഷ്മിയുടെ വീട്ടിലെത്തിയ ഈശ്വരി മക്കളെ അവിടെ നിര്‍ത്തിയശേഷം കൊല്ലത്തേക്ക് പോയി.
വിവാഹം കഴിഞ്ഞ് 14ആം ദിവസം യുവതി മ രിച്ച നിലയിൽ; സംഭവിച്ചത് കണ്ടോ
ഇരവിപുരത്തെ വീട്ടില്‍ തിരിച്ചെത്തിയ അവര്‍ മക്കളെ ഞായറാഴ്ച രാവിലെ എത്തി കൂട്ടിക്കൊണ്ടുവരാമെന്ന് ഫോണില്‍ സഹോദരിയെ അറിയിച്ചു. ബന്ധുക്കള്‍ രാവിലെ ഫോണില്‍ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഞായറാഴ്ച രാവിലെ കൂട്ടുകാരി അമ്പിളി ഫോണില്‍ വിളിച്ചിട്ടും കിട്ടിയില്ല.
കുടുംബത്തിന്റെ ഏക ആശ്രയം;ഡോക്ടറായ മകളെ കൂട്ടാൻ റഷ്യയിലേക്ക് പോകാനിരുന്നപ്പോൾ അറിഞ്ഞത് ആ വാർത്ത