
പത്മസരോവരത്തിൽ ശോ കമൂകം ! ഇന്നെന്തും സംഭവിക്കാം.. ജാ മ്യം കിട്ടിയില്ലെങ്കിൽ ക്രൈംബ്രാ ഞ്ചിന്റെ കരുത്ത് ഇന്നറിയും
നടിയെ ആക്രമിച്ച കേസിൽ അന്വേഷണ സംഘത്തെ അ പായപ്പെടുത്തുവാൻ ഗൂ ഢാലോചന നടത്തിയ സംഭവത്തിൽ നടൻ ദിലീപിനെ സംബന്ധിച്ച് ഇന്ന് നിർണായക മണിക്കൂറുകളാണ്.
പ്രാർത്ഥനകൾക്ക് ഫലം …. ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനിലയിൽ അത്ഭുതകരമായ പുരോഗതി
കഴിഞ്ഞ ദിവസം കോ ടതിയിൽ കേ സിൽ പ്ര തിഭാഗം വി ചാരണ പൂർത്തിയായിരുന്നു. അതുകൊണ്ട് തന്നെ ഇന്ന് ഇനി പ്രോ സികൂഷൻ വി ചാരണയാണ് ഇനി നടക്കാനിരിക്കുന്നത്.
ദിലീപിന്റെ എല്ലാ വാ ദങ്ങളെയും പൊ ളിച്ചടുക്കാൻ പാകത്തിനുള്ള തെളിവുകൾ ആകും ഇന്ന് പ്രോ സികൂഷൻ കോ ടതിയിൽ സമർപ്പിക്കുവാൻ പോകുക. കഴിഞ്ഞ ദിവസം കോ ടതിയിൽ അതിനുള്ള എല്ലാ സൂചനകളും നൽകിയിരുന്നു.
അതുകൊണ്ട് തന്നെ പ്ര തികളുടെ മു ന്കൂര് ജാ മ്യാപേക്ഷ എങ്ങനെയെങ്കിലും തള്ളണമെന്നും ക സ്റ്റഡി അ നിവാര്യമെന്നും പ്രോ സിക്യൂഷന് ആവശ്യപ്പെടും. കേ സില് പ്രോ സിക്യൂഷന് കൂടുതല്‍ തെളിവുകളും ഹാ ജരാക്കാന്‍ സാധ്യതയുണ്ട്.
ബാലചന്ദ്രകുമാറിനെ ഉപയോഗിച്ച് കേ സ് അന്വേഷണ സംഘം കെ ട്ടിച്ചമച്ചതാണെന്ന് ചിത്രീകരിക്കുന്ന തരത്തിലായിരുന്നു ദിലീപ് ഇന്നലെ ഹൈക്കോ ടതിയില്‍ നടത്തിയ വാ ദങ്ങള്‍. രണ്ട് മണിക്കൂര്‍ വരെ നീണ്ടു ദിലീപിന്റെ അ ഭിഭാഷകനായ രാമന്‍പിള്ളയുടെ വാ ദങ്ങള്‍.
വ ധ ഗൂ ഢാലോചന നടത്തിയിട്ടില്ലെന്ന വാ ദത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ദിലീപ്. നടിയെ ആ ക്രമിച്ച കേ സിലെ ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നാണ് തനിക്കെതിരെ കേ സെടുത്തത്. വീഡിയോ പ്ലേ ചെയ്ത് ‘നിങ്ങള്‍ അനുഭവിക്കും’ എന്നു പറഞ്ഞത് ഗൂ ഢാലോചനയല്ലെന്ന് ദിലീപ് ആവര്‍ത്തിച്ചു.
കേ സുമായി ബന്ധപ്പെട്ട 161 മൊ ഴികള് വിശ്വാസത്തിലെടുക്കരുതെന്നും ദിലീപ് കോ ടതിയില്‍ ആവശ്യപ്പെട്ടു. സംഭാഷണം റെക്കോര്‍ഡ് ചെയ്തെന്ന് പറയുന്ന ടാബ് ബാലചന്ദ്രകുമാര്‍ ഇതുവരെ ഹാ ജരാക്കിയിട്ടില്ല. ടാബ് പ്രവര്‍ത്തിക്കുന്നില്ലെന്നും വിവരങ്ങള്‍ ലാപ് ടോപ്പിലേക്ക് മാറ്റിയെന്നുമാണ് ബാലചന്ദ്രകുമാര്‍ ഇപ്പോള്‍ പറയുന്നത്.
ഒടുവില്‍ പൊ ലീസിന് കൈമാറിയ പെന്‍ ഡ്രൈവില്‍ ഉള്ളത് മുറി സംഭാഷണങ്ങള്‍ മാത്രമാണെന്നും സംഭാഷണങ്ങളില്‍ ഭൂരിഭാഗവും മു റിച്ചുമാറ്റിയാണ് കൈമാറിയിരിക്കുന്നതെന്നും ദിലീപ് വാ ദിച്ചു.
വെള്ളം വേണോ.. ദാഹിക്കുന്നുണ്ടോ.. തലയാട്ടി വാവാ സുരേഷ്.. വീഡിയോ
നടിയെ ആ ക്രമിച്ച കേ സിലെ തെളിവുകള്‍ പോരാ എന്ന് കണ്ടാണ് പൊ ലീസ് തനിക്കെതിരെ പുതിയ കേ സെടുത്തതെന്നും ദിലീപ് പറഞ്ഞു. പല കാര്യങ്ങള്‍ പറഞ്ഞതില്‍ നിന്നും അടര്‍ത്തിയെടുത്ത സംഭാഷണം മാത്രം കൊണ്ട് ഗൂ ഢാലോചന കു റ്റം നിലനില്‍ക്കില്ല. കെട്ടിച്ചമച്ച തെളിവുകളാണ് തനിക്ക് നേരെ ഉയര്‍ത്തിയിട്ടുള്ളത്.
വീട്ടിലിരുന്ന് സഹോദരനോടും സഹോദരീ ഭര്‍ത്താവിനോടും പറഞ്ഞ കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് തനിക്കെതിരെ ഗൂ ഢാലോചനാ കേ സ് എടുത്തിരിക്കുന്നത്. ഇതെങ്ങനെ ഗൂ ഢാലോചനയാവുമെന്ന് ദിലീപ് ചോദിച്ചു.
വെള്ളം വേണോ.. ദാഹിക്കുന്നുണ്ടോ.. തലയാട്ടി വാവാ സുരേഷ്.. വീഡിയോ
നടി ആ ക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ താന്‍ കണ്ടു എന്ന വാ ദം തെ റ്റാണ്. ഭാര്യയും അമ്മയും ഉള്ളപ്പോള്‍ വീട്ടിലിരുന്ന് ദൃശ്യങ്ങള്‍ കണ്ടു എന്നത് വസ്തുതാ വി രുദ്ധം. ഇതിന് പിന്നില്‍ ബാലചന്ദ്രകുമാറിന്റെ തിരക്കഥയാണ്. ബാലചന്ദ്രകുമാറിന്റെ ഭാവനയില്‍ വിരിഞ്ഞ കാര്യങ്ങളാണ് തനിക്കെതിരെ ഉയര്‍ന്നിരിക്കുന്നത്.
തന്നെ ഇ രുമ്പഴിക്കുള്ളിലാക്കുക ലക്ഷ്യമിട്ടുള്ള നീ ക്കങ്ങളാണ് നടക്കുന്നത്. ആലുവ സ്റ്റേ ഷന് പരിധിയില്‍ നടന്നെന്ന് പറയുന്ന ഗൂ ഢാലോചന അന്വേഷിക്കാന്‍ എന്തിനാണ് ക്രൈംബ്രാ ഞ്ചെന്നും ദിലീപ് ചോദിച്ചു.
മഞ്ചാടിക്കുട്ടിക്കൊപ്പം മഞ്ജു വാര്യരുടെ പിറന്നാൾ ആഘോഷം.. വീഡിയോ