
അയ്യേ! എന്ന് കളിയാക്കിയവർ, മക്കളും കൊച്ചുമക്കളുമുള്ള അമ്മയെ വിവാഹം ചെയ്യിച്ച മകൾക്ക് പറയാനുള്ളത്
ജീവൻ നൽകിയ അമ്മയ്ക്ക് 59–ാം വയസ്സിൽ പുനർജീവിതം സമ്മാനിച്ചു മകൾ. ഒറ്റപ്പെട്ടു പോയ അമ്മയുടെ കൈപിടിച്ച് വിവാഹപന്തലിൽ വരനു കൈമാറിയപ്പോൾ അത് അമ്മയ്ക്കു മകൾ നൽകിയ പൊന്നിൻചിങ്ങ സമ്മാനം കൂടിയായി. ഭർത്താവ് മരിച്ച് ഒറ്റപ്പെട്ടു കഴിഞ്ഞിരുന്ന രതി മേനോന്റെയും ഭാര്യ മരിച്ച് ഏകാന്ത ജീവിതത്തിലായിരുന്ന ദിവാകരന്റെയും വിവാഹം ചിങ്ങം പിറന്ന ബുധനാഴ്ചയാണ് തിരുവമ്പാടി അമ്പലത്തിൽ നടന്നത്. കോലഴി സ്വദേശിയാണു രതി മേനോൻ.
ഇനി മേലിൽ ഈ പരിപാടിക്ക് പോകില്ല..! ഭർത്താവിനോട് ഭാര്യ ചെയ്തത് കണ്ടോ?
അച്ഛനമ്മമാർക്ക് തങ്ങളോടുള്ള സ്നേഹം പങ്കിട്ടു പോകുന്നത് മക്കൾക്ക് സഹിക്കാനാകില്ല. അതുകൊണ്ടു തന്നെ ചെറിയ പ്രായത്തിൽ വിവാഹമോചനമോ പങ്കാളിയുടെ മരണമോ കാരണം തനിച്ചു കഴിയേണ്ടി വരുന്നവർ ഒട്ടനവധിയുണ്ട്.
ഇവിടെയിതാ ജീവിതവഴിയിൽ ഒറ്റപ്പെട്ടുപോയ 59 വയസ്സുള്ള അമ്മയെ മറ്റൊരാൾക്ക് വിവാഹം ചെയ്തു നൽകിരിക്കുകയാണ് ഒരു മകൾ. അപൂർവമായ ഒരു കാഴ്ചയാണ് ചിങ്ങം ഒന്ന് ബുധനാഴ്ച തിരുവമ്പാടി ക്ഷേത്ര നടയിൽ നടന്നത്
സത്യമിതാണ്, അമ്പാടിക്ക് ഞാനുണ്ട് വീണനായരുടെ ഭർത്താവ് വേ ർപിരിഞ്ഞതിനെ പറ്റി ആദ്യമായി തുറന്നടിച്ചത്
തനിക്കു ജീവൻ നൽകിയ അമ്മയ്ക്ക് പുനർജീവിതം സമ്മാനിച്ചു മകൾ. ഒറ്റപ്പെട്ടു പോയ അമ്മയുടെ കൈപിടിച്ച് വിവാഹപന്തലിൽ വരനു കൈമാറിയപ്പോൾ അത് അമ്മയ്ക്കു മകൾ നൽകിയ പൊന്നിൻചിങ്ങ സമ്മാനം കൂടിയായി മാറുക ആയിരുന്നു അത്.
ഭർത്താവ് മ രിച്ച് ഒറ്റപ്പെട്ടു കഴിഞ്ഞിരുന്ന രതി മേനോന്റെയും ഭാര്യ മരിച്ച് ഏകാന്ത ജീവിതത്തിലായിരുന്ന ദിവാകരന്റെയും വിവാഹം ചിങ്ങം പിറന്ന ബുധനാഴ്ചയാണ് തിരുവമ്പാടി അമ്പലത്തിൽ നടന്നത്. കോലഴി സ്വദേശിയാണു രതി മേനോൻ.
വീണ്ടും അച്ഛനായ സന്തോഷം പങ്കുവെച്ച് ദീപൻ മുരളി, അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു
63 വയസ്സുകാരനായ ദിവാകരൻ കാർഷിക സർവകലാശാലയിൽ നിന്നു വിരമിച്ച ഉദ്യോഗസ്ഥനാണ്. ഇരുവർക്കും 2 പെൺമക്കൾ. മക്കളുടെ വിവാഹം കഴിയുകയും പങ്കാളികൾ മ രിക്കുകയും ചെയ്തതോടെ കുറച്ചുകാലമായി ഒറ്റപ്പെടലിന്റെ നോവറിയുന്നവർ. വീട്ടിൽ ഒറ്റപ്പെട്ടുപോയ അമ്മയുടെ ബുദ്ധിമുട്ട് മനസ്സിലാക്കിയാണു വിവാഹത്തിനു മുൻകയ്യെടുത്തതെന്ന് മകൾ പ്രസീത പറയുന്നു.
മക്കളായ ഞങ്ങൾ കുടുംബസമേതം കഴിയുമ്പോൾ അമ്മ അകലെ വീട്ടിൽ ഒറ്റയ്ക്കു കഴിയുന്ന സങ്കടം സഹിക്കാൻ വയ്യാതായി. ജോലിയും കുടുംബവുമുള്ളതിനാൽ അമ്മയുടെ കൂടെ വന്നു താമസിക്കാൻ കഴിയാതായി. അമ്മയ്ക്കൊരു കൂട്ടുവേണമെന്നു മനസ്സ് പറഞ്ഞു.
ഭർത്താവ് വിനു നൽകിയ പിന്തുണയാണു പ്രസീതയ്ക്കു കരുത്തായത്. വീട്ടുകാരും ബന്ധുക്കളുമൊക്കെ ഒപ്പം ചേർന്നു. ദിവാകരന്റെ മക്കൾക്കും സമ്മതമായതോടെ വിവാഹത്തിനു വഴിതെളിഞ്ഞു. മക്കളെ വിവാഹം കഴിപ്പിച്ചയച്ചു കഴിഞ്ഞാൽ ഒറ്റപ്പെട്ടുപോകുന്ന ഏറെപ്പേരുണ്ട്. അവർക്കു പുതിയ ജീവിതത്തിനുള്ള പ്രചോദനമാവുകയാണു പ്രസീതയെപ്പോലുള്ള മക്കളുടെ ഇടപെടൽ എന്ന് ആഗ്രഹിക്കാം
വീണ പൊട്ടിക്കരഞ്ഞുകൊണ്ട് തൻ്റെ ജീവിതത്തെ കുറിച്ച് പറഞ്ഞ വാക്കുകൾ