
വരൻ താലി കെട്ടാൻ ഒരുങ്ങവെ മണ്ഡപത്തിൽ നിന്നും ഇറങ്ങി ഓടി വധു ഒളിച്ചിരുന്നു; പിന്നെ നടന്നത്
കൊല്ലം കല്ലുംതാഴം ഇരട്ടകുളങ്ങരയിൽ, താലികെട്ടാൻ ഒരുങ്ങുമ്പോൾ വധു കല്യാണ മണ്ഡപത്തിൽ നിന്ന് ഇ റങ്ങിയോടി. കൊല്ലം നഗരത്തിന് സമീപം കല്ലുംതാഴത്താണ് സംഭവം നടന്നത്.
ഒടുവിൽ ആ കുടുംബത്തിലെ അവസാന കണ്ണിയും പോയി, സംഭവിച്ചത്
വധു ഇറങ്ങിയോടി ഗ്രീൻ റൂമിൽ കയറി ഒളിച്ചിരുന്നു. വധുവിന് കുടുംബത്തിൽ തന്നെയുള്ള മറ്റൊരു യുവാവുമായി അടുപ്പമുണ്ടായതുകൊണ്ടാണ് താലികെട്ടിന് വിസമ്മതിച്ചത് എന്നാണ് ലഭിക്കുന്ന സൂചനങ്കൽ.
ഇതോടെ വിവാഹം മുടങ്ങുകയും വരൻറെ വധുവുൻറെയും ബന്ധുക്കൾ തമ്മിൽ കൈ യ്യാങ്കളിയാകുകയും ചെയ്തു. കി ളികൊല്ലൂർ പൊ ലീസ് ഇടപെട്ടാണ് സം ഘർഷാവസ്ഥ ഒഴിവാക്കിയത്. ഇരുകൂട്ടരെയും പൊ ലീസ് സ്റ്റേ ഷനിലേക്ക് വി ളിച്ചുവരുത്തി. വരൻറെ വീട്ടുകാർക്ക് വധുവിൻറെ കുടുംബം ന ഷ്ടപരിഹാരം നൽകാമെന്ന ഉറപ്പിൽ ഇരുകൂട്ടരെയും വിട്ടയയ്ക്കുകയായിരുന്നു
കോട്ടയത്ത് 12 കാരൻ ചെയ്തത് കണ്ടോ? ഒരു നാടിനെ മുഴുവൻ ന ടുക്കിയ സംഭവം.
കല്ലുംതാഴം ഇരട്ടകുളങ്ങര ക്ഷേത്രത്തിലാണ് നാ ടകീയ സംഭവങ്ങൾ അര ങ്ങേറിയത്. മൺറോതുരുത്ത് സ്വദേശിയായ യുവാവും കല്ലുംതാഴം സ്വദേശിനിയായ യുവതിയും തമ്മിലുളള വിവാഹമാണ് ക്ഷേത്രത്തിൽ നിശ്ചയിച്ചിരുന്നത്. ഇന്ന് രാവിലെയായിരുന്നു വിവാഹം നടത്താൻ തീരുമാനിച്ചത്.
11 മണി കഴിഞ്ഞുള്ള മുഹൂർത്തത്തിലായിരുന്നു താലി കെട്ട് നടക്കേണ്ടിയിരുന്നത്. ചടങ്ങുകൾക്കായി വരനും വധുവും മണ്ഡപത്തിലെത്തി. ഇരുവരുടെയും ബന്ധുക്കളും വേ ദിയിലുണ്ടായിരുന്നു. രണ്ടു കൂട്ടരുടെയും ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ ക്ഷ ണിച്ചുവരുത്തിയ നിരവധി നിറയെ ആളുകളും വിവാഹത്തിന് എത്തിയിരുന്നു.
ജീവിക്കാൻ വേണ്ടി വിൽക്കുന്നു എന്നാൽ കേരളത്തിൽ ഇവർക്ക് നേരിടേണ്ടി വന്നത് ഇങ്ങനെ ഒടുവിൽ സംഭവിച്ചത്
എന്നാൽ താലികെട്ടിനു തൊട്ടുമുൻപ് മാല ഇടുമ്പോഴാണ് യുവതി മാല ഇടാൻ സമ്മതിക്കാതെ മണ്ഡപത്തിൽ നിന്ന് ഇറങ്ങി ഓടിയത്. മണ്ഡപത്തിന് സമീപത്തുള്ള ഗ്രീൻറൂമിലേക്കാണ് വധു ഓടിക്കയറിയത്. ഉടൻ തന്നെ വാതിൽ അകത്തുനിന്ന് അടയ്ക്കുകയും ചെയ്തു. മാതാപിതാക്കൾ ഉൾപ്പടെ സംസാരിച്ചിട്ടും വധു വാതിൽ തുറക്കാൻ തയ്യാറായില്ല.
വിവാഹത്തിന് താൽപര്യമില്ലെന്ന് വധു ഇടയ്ക്കിടെ പറയുന്നുണ്ടായിരുന്നു. ഇതിനിടെ വധുവിനെ അനുനയിപ്പിക്കാൻ ബന്ധുക്കൾ നടത്തിയ ശ്രമങ്ങൾ വിഫലമായതോടെ വരൻറെ കൂട്ടർ വിവാഹത്തിൽനിന്ന് പിൻമാറി.
പൊട്ടിക്കരഞ്ഞ് മകൾ, എന്ത് പറഞ്ഞ് സമാധാനിപ്പിക്കും എന്നറിയാതെ ഉറ്റവർ; സംഭവിച്ചത്