
അമ്മ എഴുതിയ കുറിപ്പ് മുഴുവൻ വായിച്ച് നെഞ്ചുപൊട്ടി മകൾ, അമ്മയെ തിരിഞ്ഞുനോക്കാത്ത മകൾ
തൃശൂർ കിഴപ്പുള്ളിക്കരയിൽ കൊച്ചുമകനുമായി മുത്തശ്ശി കിണറ്റിൽച്ചാടി ജീ വനൊടുക്കി. കിഴിപ്പുള്ളിക്കര പണിക്കശേരി വീട്ടിൽ അജയന്റെ ഭാര്യ അംബികയും കൊച്ചുമകൻ ആദിഷുമാണ് മ രിച്ചത്.
യുവതിക്ക് സംഭവിച്ചത് കണ്ട് വിറങ്ങലിച്ച് നാട്ടുകാരും പോലീസും
ഇരുവരെയും കാണാതായതിനെത്തുടർന്ന് വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് കിണറ്റിൽ മൃ തദേഹങ്ങൾ കണ്ടെത്തിയത്. മര ണത്തിന് മറ്റാരും ഉത്തരവാദിയല്ലെന്ന കുറിപ്പ് ലഭിച്ചു.
തന്നെയും കൊച്ചുമകനെയും ഒരുമിച്ച് അടക്കം ചെയ്യണമെന്ന് കത്തിൽ പറയുന്നുണ്ട്. കത്തിലെ അംബികയുടെ കൈയക്ഷരം ബന്ധുക്കൾ തിരിച്ചറിഞ്ഞു.
ഭാര്യയുടെ ലീലാവിലാസങ്ങൾ എല്ലാം നേരിൽ കണ്ട ഭർത്താവ് ചെയ്തത് കണ്ടോ? സംഭവം ആലപ്പുഴയിൽ
അംബികയുടെ മകളുടെ മകനാണ് ആദിഷ്. വി വാഹമോചിതയായ മകൾ തിരുവനന്തപുരത്ത് മറ്റൊരാളുടെയൊപ്പം താമസിക്കുകയാണ്. മകനെ കൂടെ താമസിപ്പിക്കാത്തതിനാൽ അംബികയാണ് കുട്ടിയെ നോക്കിയിരുന്നത്.
ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നതിനാൽ കുഞ്ഞിനെ പരിപാലിക്കാൻ ബുദ്ധിമുട്ടിയിരുന്നു. മകൾ തന്റെയും മകന്റെയും കാര്യങ്ങൾ അന്വേഷിക്കാത്തതിൽ മാനസിക വിഷമങ്ങളും അനുഭവിച്ചിരുന്നു.
ഇതാകാം ആ ത്മഹത്യയിലേക്ക് നയിച്ചതെന്നാണ് നിഗമനം. കിഴുപ്പിള്ളിക്കര എസ്എ സ്എ എൽപി സ്കൂളിലെ രണ്ടാം ക്ളാസ് വിദ്യാർത്ഥിയാണ് ആദിഷ്.
അമ്മ എഴുതിയ കുറിപ്പ് മുഴുവൻ വായിച്ച് നെഞ്ചുപൊട്ടി മകൾ, അമ്മയെ തിരിഞ്ഞുനോക്കാത്ത മകൾ