
ഇവിടെ കിടന്നിട്ട് ഉറക്കം വരുന്നില്ല വീട്ടിൽ പോകാൻ ഇറങ്ങി ലൈലയും ഭർത്താവും
ഇലന്തൂർ നരഹ ത്യ കേ സുമായി ബന്ധപ്പെട്ടു പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ തന്നെയാണ്. കേ സിലെ മു ഖ്യപ്രതി മുഹമ്മദ് ഷാഫി ര തിവൈകൃതത്തിനു അ ടിമപ്പെട്ട വ്യക്തിയാണെന്നാണ് പോലീസ് വ്യക്തമാക്കിരിക്കുന്നതു. നിരവധി സ്ഥികളുമായി ഷഫീക്ക് ബന്ധമുണ്ടായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം.
ആശുപത്രിയിൽ എത്തിക്കാൻ അപേക്ഷിച്ചു പക്ഷേ എല്ലാവരും ആട്ടിപ്പായിച്ചു ഒടുവിൽ ഈ യുവതി ചെയ്തത്
ന രബലിക്കു പുറമെ രണ്ടുപെൺകുട്ടികളെ ഭഗവൽ സിംഗിന്റെ വീട്ടിലേക്കു കൊണ്ട് വന്നിട്ടുണ്ടെന്നും ഷാഫി മൊ ഴി നൽകിട്ടുണ്ട്. ഭഗവൽ സിങ്ങിനെയും ലൈലയെയും ചോദ്യം ചെയ്തതിൽ നിന്നാണ് കൊച്ചിയിലെ ഒരു പ്രമുഖ കോളേജിന് സമീപത്തുളള ഹോസ്റ്റലിൽ താമസിക്കുന്ന രണ്ട് പെൺകുട്ടികളെ കൊണ്ടുവന്നതായി വിവരം ലഭിച്ചത്. ഇതേത്തുടർന്ന് ഷാഫിയെ കൂടുതൽ ചോദ്യം ചെയ്തതോടെയാണ് ഇയാൾ കു റ്റം സമ്മതിച്ചത്. പെൺകുട്ടികളെ ഭഗവൽ സിങ്ങിന്റെ വീട്ടിലെത്തിച്ച് ലൈം ഗികമായി പീ ഡിപ്പിക്കുകയായിരുന്നു എന്നാണ് മൊ ഴി.
എറണാകുളം ഷേണായീസ് തീയേറ്ററിന് സമീപത്താണ് ഷാഫി ഹോട്ടൽ നടത്തിവന്നിരുന്നത്. അതിനാൽ തന്നെ നഗരം കേന്ദ്രീകരിച്ച് ഏറെക്കാലം ഇയാൾ സ്ത്രീകളേയും പെൺകുട്ടികളേയും വശത്താക്കുകയും തന്റെ കൃത്യങ്ങൾക്ക് ഉപയോഗിക്കത്തക്ക രീതിയിൽ ബന്ധപ്പെടുകയും ചെയ്തുവെന്നാണ് പോ ലീസ് മനസിലാക്കുന്നത്. പെൺകുട്ടികൾക്കൊപ്പം ഒരു യുവാവും ഉണ്ടായിരുന്നതായി ഷാഫി മൊ ഴി നൽകിയിട്ടുണ്ട്. പീ ഡിപ്പിച്ചതിന് ശേഷം പെൺകുട്ടികളെ തിരികെ കൊച്ചിയിൽ എത്തിച്ചതായും ഷാഫി പൊലീസിനോട് പറഞ്ഞു.
കറുത്തമുത്തിലെ ബാലമോളെ ഇപ്പോൾ കണ്ടോ.. അക്ഷര ആരായെന്ന് അറിഞ്ഞോ
അതേസമയം മനുഷ്യമാംസം ഭക്ഷിച്ചു എന്ന ആരോ പണം നിഷേധിച്ചു ന രബലി കേ സിലെ പ്ര തിയായ ലൈല രംഗത്ത് വന്നു. ഭർത്താവ് ഭഗവൻ സിംഗിന്റ കൊ ല്ലാൻ പദ്ധതിയിട്ടിരുന്നു എന്ന ചോദ്യത്തിനോട് ലൈല പ്രതികരിച്ചില്ല. ഷാഫി തന്നെ ആണോ ഇതിന്റെ പുറകിൽ എന്ന ചോദ്യത്തിനോടും ഇവർ മറുപടി പറയുവാൻ തയ്യാറായില്ല.
പ്ര തികളുടെ മാനസിക അവസ്ഥ സംബന്ധിച്ച് പോലീസിന് പല സംശയങ്ങളുമുണ്ട്. അറ സ്റ്റ് ചെയ്തു കോ ടതിയിൽ ഹാജരാക്കുന്ന വേളയിൽ പോലും ലൈലയും ഭഗവൽ സിങ്ങും ഞങ്ങളെ എപ്പോൾ വീട്ടിലേക്കു തിരിച്ചു വിടും എന്നാണ്. പ്രത്യേക മനസികാവസ്ഥയിലുള്ള പ്ര തികളാണ് ഇവരെന്നാണ് പോലീസ് സം ശയിക്കുന്നത്.
എന്നും പ്രാർത്ഥിക്കും കുഞ്ഞുങ്ങൾക് വേണ്ടി – അമ്മ അല്ലെങ്കിലും പത്തു മാസം ചുമന്നത് അല്ലെ