
ദിലീപിനെ ഒ റ്റികൊടുത്ത് അടുത്ത സുഹൃത്ത്, ആകെ ത കർന്ന് ജനപ്രിയ നായകൻ
നേടിയ ആ ക്രമിച്ച കേ സന്വേഷിച്ച അ ന്വേഷണ ഉദ്യോഗസ്ഥനെ അ പായപ്പെത്തുവാൻ ഗു ഢാലോചന നടത്തിയ കേ സിൽ നടൻ ദിലീപിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
പുരുഷന്മാർ സൂക്ഷിക്കുക… ഒരു നാടിനെ തന്നെ ഞെ ട്ടിച്ച സംഭവം ഇങ്ങനെ… യുവതി ചെയ്തത് കണ്ടോ?
രണ്ടാം ദിനം നിർണ്ണായകമായ തെ ളിവുകളാണ് അന്വേഷണം സംഘം പ്ര തികളോട് ആരാഞ്ഞത്. ഇതിനിടെ പ്ര തികളുടെ അടുത്ത സുഹൃത്തും സംവിധായകനുമായ റാഫിയെ ക്രൈംബ്രാ ഞ്ച് വിളിച്ചു വരുത്തി മൊ ഴിയെടുത്തു.
സിനിമയിൽ നിന്ന് പിന്മാറിയത് ബാലചന്ദ്ര കുമാറാണ് എന്ന് റാഫി മൊ ഴി നൽകിയതിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ബാലചന്ദ്ര കുമാറിന് മ നഃപ്രയാസമുണ്ടായിരുന്നു. ദേ ഷ്യമുണ്ടായിരുന്നതായി അറിയില്ലെന്നും റാഫി പറഞ്ഞു.
അനൂപിന് വിവാഹ ദിവസം തന്നെ യമണ്ടൻ പണി കിട്ടിയിരിക്കുന്നു
കഴിഞ്ഞ ഒരു വർഷത്തിനുള്ളിലാണ് സിനിമയിൽ നിന്ന് പിന്മാറിയ വിവരം ബാലചന്ദ്രകുമാർ അറിയിച്ചത്. സിനിമയിൽ പോ ക്കറ്റടിക്കാരനായ ക ള്ളന്റെ വേഷമായിരുന്നു ദി ലീപിന് വെച്ചിരുന്നത്.
ഈ കഥാപാത്രത്തിനോട് ദിലീപിന് താല്പര്യം ഉണ്ടായിരുന്നതായി റാഫി മാധ്യമങ്ങളോട് പറഞ്ഞു. ഇതിനിടെ സംവിധായകൻ അരുൺ ഗോപിയെയും ക്രൈംബ്രാ ഞ്ച് ഉദ്യോഗസ്ഥർ വിളിച്ചു വരുത്തി. ദിലീപിനെ ചോ ദ്യം ചെയ്യുന്ന കളമശ്ശേരിയിലെ ക്രൈംബ്രാ ഞ്ച് ഓഫീസിലേക്കാണ് അരുൺ ഗോപിയെയും വിളിച്ചു വരുത്തിയത്.
അയൽവാസിയായ സ്ത്രീയുടെ അലമാര തുറന്ന നാട്ടുകാർ കണ്ട കാഴ്ച… നി ലവിളിച്ച് മാതാപിതാക്കൾ
ബാലചന്ദ്ര കുമാർ പുറത്തു വിട്ട ഓഡിയോ ക്ലി പ്പിലുള്ളവരെ തിരിച്ചറിയുവാൻ വേണ്ടിയാണു അരുൺ ഗോപിയെ വിളിച്ചു വരുത്തിയത്. നേരത്തെ ദിലീപിന്റെ അടുത്ത സുഹൃത്തായ റാഫിയും, ദിലീപിന്റെ ഉടമസ്ഥതയിലുള്ള നിർമാണ കമ്പനി ഗ്രാൻഡ് പ്രൊഡക്ഷൻസ്ന്റെ മാനേജരെയും അ ന്വേഷണ സംഘം വിളിച്ചു വരുത്തിരുന്നു.
അതേസമയം ദിലീപ് അ ന്വേഷണ ഉദ്യോഗസ്ഥരെ അ പായപ്പെടുത്തുവാൻ ഗു ഢാലോചന നടത്തിയെന്ന സംഭവം പ്ര തികളിൽ ഒരാൾ ഭാഗികമായി സമ്മതിച്ചു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
ഈ സംസാരം നടക്കുമ്പോൾ താനും ദിലീപിന്റെ വീട്ടിൽ ഉണ്ടായിരുന്നു. എന്നാൽ ഗു ഢാലോചനയിൽ പങ്കില്ലെന്നും, തനിക്കൊന്നും അറിയില്ലെന്നും ഇയാൾ പറഞ്ഞു. എന്നാൽ പ്ര തികളിൽ ആരാണ് ഈ മൊ ഴി നൽകിയത് എന്ന് അന്വേഷണ ഉദ്യോഗസ്ഥർ പുറത്തു വിട്ടിട്ടില്ല.
അനൂപ് ആദ്യരാത്രിയെ കുറിച്ചും ഇന്നലത്തെ കേ സിനെ കുറിച്ചും ലൈവിൽ എത്തി പറഞ്ഞു