
മലപ്പുറം ചങ്ങരംകുളത്ത്, സ്പെഷ്യൽ ക്ലാസ്സ് ഉണ്ടെന്നു വിശ്വസിപ്പിച്ചു ചെയ്ത പണി
ചങ്ങരംകുളം ഓൺലൈൻ ക്ലാസെടുക്കുന്ന അധ്യാപകനെന്ന വ്യാ ജേന വിദ്യാർഥിനിയെ ഫോണിൽ വിളിച്ച് അ ശ്ലീല സംഭാഷണം നടത്തിയ പ്രവാസി യുവാവ് പിടിയിൽ. പുലാമന്തോൾ ചെമ്മലശ്ശേരി സ്വദേശി അബ്ദുൾ മനാഫ് എന്ന നാല്പതിനാല്ക്കാരനെയാണ് ചങ്ങരംകുളം സി. ഐ. ബഷീർ ചിറക്കലിന്റെ നേതൃത്വത്തിലുള്ള പോ ലീസ് സംഘം കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് പി ടികൂടിയത്.
മകനും അച്ഛനും മ രിച്ചു കിടക്കുന്നതു കണ്ട് അലറി വിളിച്ച് നവ്യ; ഞെട്ടൽ മാറാതെ ഒരു നാട്
ഒരുവർഷം മുമ്പായിരുന്നു കേ സിനാസ്പദമായ സംഭവം. ചങ്ങരംകുളം പോ ലീസ് സ് റ്റേഷൻ പരിധിയിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയെയാണ് പ്ര തി അധ്യാപകനെന്ന വ്യാ ജേനേ ഫോണിൽ വിളിച്ചിരുന്നത്. വിദ്യാർഥിനിയുടെ വീട്ടിൽ വിളിച്ച് കുട്ടി പഠിക്കുന്ന സ്കൂളിലെ അധ്യാപകനെന്ന് പരിചയപ്പെടുത്തുകയും പഠനത്തിൽ പിറകിലായ കുട്ടിക്ക് പ്രത്യേകം ക്ലാസെടുക്കാനാണ് വിളിക്കുന്നതെന്ന് പറയുകയും ചെയ്തിരുന്നു.
തുടർന്ന് കുട്ടിയോട് വാതിൽ അടച്ചിട്ട് മുറിയിൽ കയറാൻ പറയുകയും അ ശ്ലീലച്ചുവയിൽ സംസാരിക്കുകയും ചെയ്തു. ഇത്തരം സംഭാഷണം തുടർന്നതോടെ കുട്ടി മാതാപിതാക്കളെ വിവരമറിയിക്കുകയായിരുന്നു.
വീല്ച്ചെയറിലായ പ്രണവിനെ എല്ലാം ഉപേക്ഷിച്ച് വിവാഹം ചെയ്ത ഷഹാന; ഇവരുടെ ജീവിതത്തിലെ പുതിയ സന്തോഷം
മാതാപിതാക്കൾ സ്കൂൾ അ ധികൃതരെ ബന്ധപ്പെട്ടപ്പോളാണ് അധ്യാപകർ ഇത്തരത്തിൽ ഓൺലൈൻ ക്ലാസെടുക്കുന്നില്ലെന്ന് വ്യക്തമായത്. ഇതോടെ കുട്ടിയുടെ മാതാപിതാക്കളും സ്കൂൾ അധി കൃതരും ചങ്ങരംകുളം പോ ലീസിൽ പ രാതി നൽകുകയായിരുന്നു.
അന്വേഷണം വൈകിയതോടെ മുഖ്യമന്ത്രി, സംസ്ഥാന പോ ലീസ് മേ ധാവി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർക്കും ഇവർ പ രാതി നൽകിയിരുന്നു. ഇതോടെയാണ് മലപ്പുറം എസ്. പി. യുടെ നി ർദേശ പ്രകാരം മലപ്പുറം സൈ ബർ എസ്. ഐ. യുടെ നേ തൃത്വത്തിൽ സൈ ബർ ഡോ മിന്റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചത്.
തുടർന്ന് ഇന്റർനെറ്റ് കോളിലൂടെയാണ് വിദ്യാർഥിനിയെ വിളിച്ചതെന്ന് കണ്ടെത്തുകയും പ്ര തിയെ തിരിച്ചറിയുകയും ചെയ്തു. വിദേശത്തായിരുന്ന പ്ര തിക്കെതിരേ പോ ലീസ് ലു ക്ക്ഔട്ട് നോ ട്ടീസും പുറപ്പെടുവിച്ചു. ഇതേത്തുടർന്നാണ് കഴിഞ്ഞ ദിവസം കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ പ്ര തിയെ അ ധികൃതർ തടഞ്ഞുവെച്ചത്.
തുടർന്ന് ചങ്ങരംകുളം എസ്. ഐ. ഖാലിദ്, സി പി ഒ ഭാഗ്യരാജ് എന്നിവരടങ്ങുന്ന സംഘം ക സ്റ്റഡിയിലെടുക്കുകയായിരുന്നു. പി ടിയിലായ പ്ര തി പാലക്കാട് ജില്ലാ സൈബർ പോ ലീസിലും സമാനമായ കേ സിൽ പ്ര തിയാണെന്ന് അന്വേഷണ സംഘം പറഞ്ഞു.
9 വർഷങ്ങൾ പിന്നിട്ടു ഇന്നും അവന്റെ നിഴലായി രാഗിണി – അവനു വേണ്ടി ജീവിക്കുന്നതിനാൽ വിവാഹം മറന്നു